അയോധ്യ പ്രശ്നത്തിന് ശേഷം കേരളത്തിൽ വിശ്വഹിന്ദു പരിഷത്ത് വളരെ പിന്നോട്ടു പോയതെന്ന് വി.എച്.പി സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് വിജി തമ്പി . അയോധ്യ പ്രശ്നത്തോടെയാണ് വിഎച്ച്പിയെ തീവ്രഹിന്ദ്വത്വ സംഘടന എന്ന പട്ടം ചാർത്തി കൊടുത്തത്. അവിടെ നിലനിന്നിരുന്ന പള്ളി പോലത്തെ ഒരു കെട്ടിടത്തെ പൊളിക്കാൻ കൂടെ നിന്നത് ബജറംഗ്ദളാണ്. നരേന്ദ്ര മോദി 2014 ൽ വാരണാസിയിൽ നിന്ന് ജയിച്ച് പ്രധാനമന്ത്രി ആയില്ലായിരുന്നെങ്കിൽ ഇന്നും അയോദ്ധ്യ ക്ഷേത്രം ഉണ്ടാകില്ലായിരുന്നെന്ന് വിജി തമ്പി പറഞ്ഞു.
പ്രാണപ്രതിഷ്ടക്ക് ശേഷം നടന്ന കർമങ്ങൾ എല്ലാം കഴിഞ്ഞാണ് പ്രധാനമന്ത്രി അയോദ്ധ്യയിലെത്തിയത്. പലരും തെറ്റിദ്ധാരണ പകർത്തുകയാണ്. കേരളത്തിലുള്ള ചടങ്ങുകളല്ല നോർത്ത് ഭാഗത്തേക്ക് പോകുമ്പോൾ. ഹിന്ദു ഐക്യവേദി ഉണ്ടാകുന്നത് മാറാട് കലാപത്തിന്റെ പശ്ചാത്തലത്തിലാണ്. ഹിന്ദു ഐക്യവേദിയെ വിഎച്ച്പിയിലേക്ക് ലയിപ്പിക്കണോ വേണ്ടയെ ഓന്ന് തീരുമാനിക്കുന്നത് സഘമാണ്. വിശ്വഹിന്ദു പരിഷത്തിന്റെ പ്രധാന കടമയാണ് ക്ഷേത്ര സംരക്ഷണം. വിശ്വഹഹിന്ദു പരിഷത്ത് സഘപരിവാറിൽപെട്ട ഒരു പരിവാർ സഘടനയാണ്. ഹിന്ദു ഐക്യവേദി പോലെ മറ്റ് പലസഘടനകളും ഉണ്ട്.
വീഡിയോ കാണാം
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…