കോട്ടയം. കേരളത്തിലെ വിവിധ ജില്ലകളില്‍ താപസൂചിക കൂടുന്നു. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, ജില്ലകളില്‍ താപസൂചിക 55 നു മുകളിലേക്ക് ഉയരുമെന്നാണ് മുന്നറിയിപ്പ്. താപനിലയും അന്തരീക്ഷ ഈര്‍പ്പവും കണക്കിലെടുത്ത് അനുഭവവേദ്യമാകുന്ന ചൂട് കണക്കാക്കുന്നതാണ് താപസൂചിക. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥ പഠന റിപ്പോര്‍ട്ടില്‍ കൊല്ലം മുതല്‍ കോഴിക്കോട് വരെ ജില്ലകളില്‍ പകല്‍ താപനില ഗണ്യമായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ഒറ്റപ്പെട്ട സ്ഥാലങ്ങളില്‍ വേനല്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടന്ന് കാലാവസ്ഥ വകുപ്പും പറയുന്നു. കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താപസൂചിക അപകടകരമായ നിലയില്‍ ഉയരാന്‍ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ 55 ലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. ഈ സ്ഥലങ്ങളില്‍ പകല്‍ സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം.
കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ പകല്‍ താപനില 3നും 38നും ഇടയിലായിരിക്കും. അതേസമയം വേനല്‍ മഴ തുടരും. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലക്കണമെന്നും മുന്നറിയിപ്പിണ്ട്.
കെ സി വേണുഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…
പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…
മലയാളത്തിന്റെ മെഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…
തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…
ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ്…