പത്തനംതിട്ട : ഓൺലൈൻ തട്ടിപ്പിനിരയായതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. ഇലവുംതിട്ട സ്വദേശി ജോർജ് മാത്യുവാണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ജോർജ് മാത്യുവിനെ കാണാനില്ലായിരുന്നു.
പിന്നാലെ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഓൺലൈൻ പണമിടപാടിൽ 58,000 രൂപ നഷ്ടമായെന്ന് ആത്മഹത്യ കുറിപ്പിൽ ജോർജ് എഴുതിയിരുന്നു.
ഗൂഗിൾ പേ വഴിയാണ് താൻ 58,000 രൂപയിലധികം അയച്ചുകൊടുത്തിട്ടുണ്ട്. എന്നാൽ പണം തിരികെ ചോദിച്ചിട്ട് തന്നില്ല. ഫോണിൽ ഓൺലൈൻ ഇടപാടിന്റെ എല്ലാ വിവരങ്ങളും ഉണ്ടെന്നും ജോർജ് ആത്മഹത്യ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…