കോഴിക്കോട്. പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സീനിയര്‍ മാനേജര്‍ എംപി റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ് കോടതി തള്ളി. പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ ലിങ്ക്‌റോഡ് ശാഖയിലെ സീനിയര്‍ മാനേജരാണ് റിജില്‍. കോഴിക്കോട് കോര്ഡ്പറേഷന്‍ അക്കൗണ്ടില്‍ നിന്നും ഇയാള്‍ 12.6കോടിരൂപയോളം തട്ടിയെടുത്തതാണ് കേസ്.
ഇതില്‍ രണ്ട് കോടി ബാങ്ക് കോര്‍പറേഷന് തിരികെ നല്‍കി. ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 21.29 കോടിയുടെ തിരിമറിയാണ് കണ്ടെത്തിയത്. റിജിലിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. രാജ്യം വിട്ട് പോകാതിരിക്കുവാന്‍ വിമാനത്താവളങ്ങളില്‍ സര്‍ക്കുലര്‍ നല്‍കി. റിജിലിന്റെ വീട്ടിലും ബാങ്കിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി.
21.2 കോടിയുടെ തിരിമറിയില്‍ 12.68 കോടി ബാങ്കില്‍ നിന്നും നഷ്ടമായത്. ഇതില്‍ പത്ത് കോടി ഓഹരിവിപണിയില്‍ റിജിലിന് നഷ്ടമായി. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള കമ്പനി വഴിയാണ് ഇടപാടുകള്‍ നടന്നത്. ശേഷിക്കുന്ന തുക റമ്മികളിക്കുവാനും മറ്റു പലതിനുമായി ഉപയോഗിച്ചുവെന്നാണ് പോലീസ് കണ്ടെത്തിത്.
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…
കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…
കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…
തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…
ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്…