തിരുവനന്തപുരം. ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാനുള്ള ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത് സ്വാഗതം ചെയ്ത് ഐഎംഎ. കൊട്ടാരക്കരയില്‍ ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ഓര്‍ഡിനസ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ ഈ നടപടി സുരക്ഷിതമായി ആത്മവിശ്വാസത്തോടെ ചികിത്സിക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കും.
ഒപ്പം മികച്ച ചികിത്സ രോഗികള്‍ക്ക് നല്‍കാനും സഹായിക്കുമെന്ന് ഐഎംഎ പറഞ്ഞു. ഇത്തരം കേസുകളില്‍ പ്രതിയാകുന്നവര്‍ക്ക് ഏഴ് കൊല്ലംവരെ തടവും, ഒരു കൊല്ലത്തിനുള്ളില്‍ കോടതി വിധി വരാന്‍ പ്രത്യേക കോടതികളും രണ്ട് മാസത്തിനകം പോലീസ് അന്വേഷണം പൂര്‍ത്തിയാക്കനുള്ള തീരുമാനവും ഐഎംഎ സ്വാഗതം ചെയ്തു.
കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ കുടുംബത്തിന നല്‍കേണ്ട നഷ്ടപരിഹാരം എത്രയും വേഗത്തില്‍ നല്‍കണമെന്നും സംഘട ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ വരുന്ന ആക്രമണങ്ങളും ആശുപത്രിക്ക് പുറത്തുള്ള ആക്രമണങ്ങളും നിയമപരിധിയില്‍ കൊണ്ടുവരണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…