തിരുവനന്തപുരം. സംസ്ഥാനത്ത് ഓപ്പറേഷൻ പി ഹണ്ടില്‍ ഐടി ജിവനക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായി. പരിശോധനയില്‍ 133 കേസുകള്‍ എടുത്തു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ 212 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. അഞ്ച് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. 449 സ്ഥലങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.
പരിശോധനയില്‍ പിടിയിലായവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. സംസ്ഥാനത്ത് സൈബര്‍ ഡോമും പോലീസും ചേര്‍ന്ന് നടത്തുന്ന ഓപ്പറേഷനാണ് പി ഹണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ ഫോണിലോ മറ്റിടങ്ങളിലോ സൂക്ഷിച്ച് പ്രചരിപ്പിക്കുന്നവരെ പിടിക്കുവനാണ് പിഹണ്ട് നടത്തുന്നത്.
ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…
നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…
കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ…
പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…