തൊടുപുഴ. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ 15 കാരിയെ ഉപയോഗിച്ച് വ്യാജ ആരോപണം ഉന്നയിച്ച് പോക്‌സോ കേസില്‍ കുടുക്കിയ സംഭവത്തില്‍ കാഞ്ഞാര്‍ പോലീസിനെതിരെ കോടതിയുടെ വിമര്‍ശനം. 19 ദിവസം ജയിലില്‍ കിടന്ന പ്രതിയെ കോടതി വിട്ടയച്ചു. അയല്‍വാസിയായ ആര്‍ഡിഒ ഓഫിസിലെ ക്ലാര്‍ക്ക് ജോമോന്‍ വൈകിട്ട് പാട്ടുവയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് പെണ്‍കുട്ടി 2020ല്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ജോമോനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ജോമോനും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് തന്നെയും ഭാര്യയെയും പോലീസുകാര്‍ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് ജോമോന്‍ കോടതിയെ സമീപിച്ചു. പോലീസുകാരെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പോലീസും കേസെടുത്തു.
സ്‌റ്റേഷനില്‍ മര്‍ദ്ദനമേറ്റ ജോമോന്റെ ഭാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ കുട്ടിയെ കൊണ്ട് ജോമോനെതിരെ വ്യാജ ആരോപണം ഉന്നയിച്ച് പോക്‌സോ കേസെടുക്കുകയായിരുന്നു എന്നാണ് ജോമോന്റെ പരാതി.
കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…
ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ. സിവിൽ…
പതിനൊന്നുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത പ്രതിയ്‌ക്ക് 58 വര്‍ഷം കഠിനതടവും, ഒരുലക്ഷം രൂപ പിഴയും . കന്യാകുമാരി മാര്‍ത്താണ്ഡം…
ആലപ്പുഴ : കാറിൽ എസി ഓൺ ആക്കി വിശ്രമിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഊട്ടുപറമ്പ് സ്വദേശി…
മലപ്പുറം : സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.…