topnews

കണ്ണൂരിൽ ഒഡീഷ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ നാല് ഒഡീഷക്കാർക്ക് ഇരട്ട ജീവപര്യന്തവും രണ്ടേകാൽ ലക്ഷം രൂപ പിഴയും

കണ്ണൂർവളപട്ടണത്തെ  വാടക ക്വാർട്ടേഴ്സിൽ ഒഡീഷ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ നാല് ഒഡീഷക്കാരെ ഇരട്ട ജീവപര്യന്തം തടവിനും രണ്ടേകാൽ ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണൽ ജില്ലാ കോടതി(ഒന്ന്)ജഡ്ജി എ.വി.മൃദുല ശിക്ഷിച്ചു.

38 കാരനായഒഡീഷ സ്വദേശി പ്രഭാകർദാസിനെ അദേഹം താമസിക്കുന്നകണ്ണൂർ വളപട്ടണംകീരിയാട്ടെ വാടക ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറി ഭാര്യയുടെയും മകളുടെയും മുന്നിലിട്ട്  കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷൻകേസ്. ഗണേഷ് നായക് എന്ന ഗോണിയ(32)റിൻടു എന്ന തൂഫാൻ(33) ബപ്പുണ എന്ന രാജേഷ് ബെഹറ(30) ചിൻ്റു എന്ന പ്രശാന്ത് സേത്തി(30) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചാൽ പിഴ സംഖ്യ ഭാര്യക്കും മകൾക്കും നൽകണം പിഴ അടച്ചില്ലെങ്കിൽ 7 മാസം അധിക തടവ് അനുഭവിക്കണം ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

അഞ്ചു പ്രതികളുള്ള കേസിൽ ഒരു പ്രതി ബോലിയ ബഹുറിയെ ഒളിവിലാണ്. ഇത് വരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. 2018 മെയ് 19-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ച് കടന്ന പ്രതികൾ പ്രഭാകർദാസിൻ്റെ  ഭാര്യ ലക്ഷ്മി പ്രഭാദാസിൻ്റെ ഭീഷണിപ്പെടുത്തി സ്വർണവും 80,000 രൂപയും രണ്ട് മൊബൈൽ ഫോണും തട്ടിയെടുത്തു.അക്രമത്തിൽ ലക്ഷ്മി പ്രഭാദാസിനും  പരിക്കേറ്റു.സംഭവ സമയത്ത് 11 വയസുള്ള മകൾ രശ്മിത ദാസിനെയും വിസ്തരിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതി ഗണേശ് നായിക്ക് പ്രഭാകർ ദാസിന്റെ കടയിൽ  ജോലിക്കാരനായിരുന്നു.കടയിലെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷണം നടത്തിയതിനെ തുടർന്ന് പിരിച്ചുവിട്ടതിലുള്ള  വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ്  വീട്ടിൽ അതിക്രമിച്ച് കടന്ന പ്രതികൾ പ്രഭാകർദാസിൻ്റെ  ഭാര്യ ലക്ഷ്മി പ്രഭാദാസിൻ്റെ ഭീഷണിപ്പെടുത്തി സ്വർണവും 80,000 രൂപയും രണ്ട് മൊബൈൽ ഫോണും തട്ടിയെടുത്തു.അക്രമത്തിൽ ലക്ഷ്മി പ്രഭാദാസിനും  പരിക്കേറ്റു.സംഭവ സമയത്ത് 11 വയസുള്ള മകൾ രശ്മിത ദാസിനെയും വിസ്തരിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതി ഗണേശ് നായിക്ക് പ്രഭാകർ ദാസിന്റെ കടയിൽ  ജോലിക്കാരനായിരുന്നു.കടയിലെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷണം നടത്തിയതിനെ തുടർന്ന് പിരിച്ചുവിട്ടതിലുള്ള  വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ്  സംഭവ സമയത്ത് 11 വയസുള്ള മകൾ രശ്മിത ദാസിനെയും വിസ്തരിച്ചിരുന്നു കേസിലെ ഒന്നാം പ്രതി ഗണേശ് നായിക്ക് പ്രഭാകർ ദാസിന്റെ കടയിൽ  ജോലിക്കാരനായിരുന്നു.കടയിലെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷണം നടത്തിയതിനെ തുടർന്ന് പിരിച്ചുവിട്ടതിലുള്ള  വിരോധമാണ് കൊലപാതകത്തിന് കാരണം.പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത് കുമാർ ഹാജരായി.

Karma News Network

Recent Posts

ഒമ്പത് എ പ്ലസും ഒരു എയും, അച്ഛൻ കൊലപ്പെടുത്തിയ ഗോപികയുടെ പത്താം ക്ലാസ് റിസൾട്ട് നൊമ്പരമായി

പയ്യോളിയിൽ ഒരു മാസം മുമ്പ് അച്ഛന്‍ കൊലപ്പെടുത്തിയ ഗോപികകക്ക് എസ്.എസ്.എല്‍.സി പരീക്ഷയിൽ ഉന്നത വിജയം. ഒമ്പത് എ പ്ലസും ഒരു…

11 mins ago

കെ പി യോഹന്നാൻ എന്ന അത്ഭുതം, സമ്പാദിച്ച സഹസ്ര കോടികൾ മുഴുവൻ സഭക്ക്, ചില്ലി കാശ് സ്വന്തം പേരിലും കുടുംബക്കാർക്കും നീക്കിവയ്ച്ചില്ല

കെ പി യോഹന്നാൻ മെത്രാപോലീത്തക്ക് ആദരാഞ്ജലികൾ. ലോകമാകെ പടർന്ന് കിടക്കുന്ന ബിലിവേറ്ഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ വിശ്വാസികളുടെ ഏക മെത്രാപോലീത്തയുടെ പെട്ടെന്നുള്ള…

42 mins ago

അയോദ്ധ്യയിലെത്തി രാംലല്ലയെ വണങ്ങി ആരിഫ് മുഹമ്മദ് ഖാൻ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോധ്യയിലെ രാമ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ക്ഷേത്രത്തിലെത്തി രാമ വിഗ്രഹത്തിന് മുന്നിൽ വണങ്ങുന്ന…

1 hour ago

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; ജീവനക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് കമ്പനി

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട…

2 hours ago

വാൻ ഇടിച്ചു കയറി കാൽനട യാത്രക്കാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു.…

2 hours ago

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻറെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാവ്, വിവാദം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ്‌ നേതാവ്. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ്…

3 hours ago