അമൃത്സര്‍. പഞ്ചാബിലെ സര്‍ഹാലി കലാന്‍ പോലീസ് സ്‌റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഘസ്വത്ത് ഉല്‍ ഹിന്ദ് ഏറ്റെടുത്തു. ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണിത്. പഞ്ചാബിലെ ടൗണ്‍ ടരനിലുള്ള സര്‍ഹാലി കലാന്‍ പോലീസ് സ്‌റ്റേഷനിലേക്ക് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡായിരുന്നു വന്നുപതിച്ചത്. കഴിഞ്ഞ ശനിയാഴ്ച 11.30 ഓടെയാണ് സംഭവം.
തുടര്‍ന്ന് ബോബ് സ്‌ക്വാഡ് ബോംബ് നിര്‍വീര്യമാക്കി. പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ വലിയ നാശനഷ്ടവും ജീവഹാനിയും സംഭവിക്കുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മെയ്യിലും സമാനമായ ആക്രമണം പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെ നടന്നിരുന്നു. ആക്രമണവുമയി ബന്ധപ്പെട്ട് 9 പേര്‍ അറസ്റ്റിലായി. കേസ് എന്‍ഐഎയാണ് പിന്നീട് അന്വേഷിച്ചത്.
സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…
രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…
മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…
സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…
കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…
പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിംഗപ്പൂർ…