ന്യൂഡല്‍ഹി. സംസ്ഥാനസര്‍ക്കാര്‍ വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്തുവാന്‍ വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ സ്വമേധയാ കേസ് രജിസ്ട്രര്‍ ചെയ്യണം. വിദ്വേഷ പ്രസംഗങ്ങളില്‍ കേസ് രജിസ്ട്രര്‍ ചെയ്യുവാന്‍ പരാതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഇത്തരത്തില്‍ വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്കെതിരെ മതം നോക്കാതെ നടപടി സ്വീകരിക്കണം. വിദ്വേഷപ്രസംഗം രാജ്യത്തിന്റെ ഘടനയെ ബാധിക്കുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം ഇത്തരം സംഭവങ്ങളില്‍ നടപടി സ്വീകരിക്കാത്തത് കോടതി അലക്ഷ്യമായി കാണുമെന്നും സുപ്രീംകോടതി പറയുന്നു.
മുമ്പ് സുപ്രീംകോടതി ഡല്‍ഹി, ഉത്തരപ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് വിദ്വേഷപ്രസംഗത്തില്‍ നടപടി സ്വീകരിക്കുവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്നാണ് സുപ്രീംകോടതി പറഞ്ഞു.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…