റാഞ്ചി. അഴിമതിക്കേസില്‍ ത്സാര്‍റണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിംറിനീക്കങ്ങള്‍. പുതിയ മുഖ്യമന്ത്രിയായി ജെഎംഎം മുന്നോട്ട് വെച്ച ചംപായ് സോറനെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ വിളിച്ചില്ല. അതേസമയം ഭരണ കക്ഷി എംഎംഎമാരെ സംസ്ഥാനത്ത് നിന്നും മാറ്റുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
ഹൈദരാബാദിലേക്ക് എംഎല്‍എമാരെ മാറ്റുവനാണ് തീരുമാനം. ജെഎംഎമ്മും കോണ്‍ഗ്രസും എംഎല്‍എമാരെ മാറ്റും. എംഎല്‍എമാരെ ഹൈദരാബാരദില്‍ എത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ഝാര്‍ഖണ്ഡ് നിയമസഭയില്‍ 47 പേരുടെ പിന്തുണയുണ്ടെന്നാണ് ജെഎംഎം അവകാശപ്പെടുന്നത്. നിയമസഭയില്‍ 81 അംഗങ്ങളാണുള്ളത്.
ഹേമന്ത് സോറന്‍ രാജിവെച്ചതിന് പിന്നാലെ ചംപായ് സോറനെ നിയമസഭാ കക്ഷി നേതാവായി ജെഎംഎം തിരഞ്ഞെടുത്തിരുന്നു. പുതിയ സര്‍ക്കാരിന് അവകാശവാദം ഉന്നയിച്ച് ചാംപയ് സോറഖന്‍ ഗവര്‍ണറെ കണ്ടിരുന്നു.
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…
തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…
മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…