ടോക്കിയോ: രാജ്യത്തെ ദേശീയ പാർക്കുകൾ ജെെവവെെവിധ്യസംരക്ഷണത്തിന് വേണ്ടി വിപുലീകരിക്കാനൊരുങ്ങി ജപ്പാൻ. 2030- ഓടെ ജെെവവെെവിധ്യ സംരക്ഷണത്തിന് വേണ്ടി രാജ്യത്തിന്റെ 30 ശതമാനം ഭൂമിയും നീക്കിവെക്കുകയാണ് പരിസ്ഥിതിമന്ത്രാലയത്തിന്റെ ലക്ഷ്യം. സമുദ്രങ്ങളും ഇതേ ആവശ്യം മുൻനിർത്തി സംരക്ഷിക്കപ്പെടും.
നിലവിൽ ജപ്പാൻ 20.5 % കരഭൂമിയും 13.3 % സമുദ്രമേഖലയും ദേശീയ ഉദ്യാനങ്ങള്‍ക്കായി സംരക്ഷിക്കപ്പെടുന്നുണ്ട്. സാമ്പത്തിക വര്‍ഷം 2022-ന്റെ അവസാനത്തോടെ പ്രദേശങ്ങളുടെ ആദ്യപട്ടിക തയ്യാറാക്കും. പരിസ്ഥിതി മന്ത്രാലയമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ശേഷം അതാത് പ്രദേശങ്ങളുടെ ആവാസവ്യവസ്ഥയും ഭൂപരിസ്ഥിതിയും പരിശോധനയ്ക്ക് വിധേയമാക്കും.
വിദ്ഗധരുടെ അഭിപ്രായം തേടിയ ശേഷം ഭൂവുടമകളും പ്രാദേശിക നഗരസഭകളും പരിസ്ഥിതി മന്ത്രാലയവുമായി നടത്തുന്ന ചർച്ചയിൽ സ്ഥലങ്ങളെ ദേശീയ ഉദ്യാനങ്ങള്‍, അര്‍ധ ദേശീയ ഉദ്യാനങ്ങള്‍ എന്നീ രണ്ടു വിഭാഗങ്ങളായി തരംതിരിക്കും.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റെമാൽ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ കരതൊട്ടു. കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ…
തൃശൂർ പഴുവിലിൽ രണ്ടു വയസുകാരനെ വീടിന് സമീപമുള്ള പാടത്ത് വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് ജവഹർ…
ആലുവയിൽ നിന്ന് ഞായറാഴ്ച വൈകീട്ട് നാലരയോടെ കാണാതായ 12കാരിയെ കണ്ടെത്തി. അങ്കമാലി റെയിൽവെ ലൈനിന് സമീപം അങ്ങാടിക്കടവ് ഭാഗത്ത് അന്യ…
കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…
ദമാം : ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…
ഇടുക്കി : മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല…