ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അപമാനിച്ച് പത്ര കട്ടിങ്ങ്. മനോരമയുടെ പത്ര കട്ടിങ്ങ് പുറത്ത് വിട്ട് ഹിന്ദു ഐക്യവേദിസംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ. ശശികല ടീച്ചർ അവരുടെ ഫേസ്ബുക്ക് പേജിലാണ് ഈ വിവരം പങ്കുവയ്ച്ചത്. ഒപ്പം ഒരു പത്ര കട്ടിങ്ങും പങ്കുവയ്ച്ചു. ഇതിൽ നരേന്ദ്ര മോദിയുടെ ചിത്രം മോശമായതും വികൃതമായതുമായ വിധത്തിലാണുള്ളത്. എന്നാൽ മലയാല മനോരമയുടെ തന്നെയാണോ ഇതെന്ന് ചിത്രത്തിൽ നിന്നും വ്യക്തതയില്ല.ശശികല ടീച്ചർ ഇതുമായി ബന്ധപ്പെട്ട് മനോരമയേയാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്.ശശികല ടീച്ചറുടെ പോസ്റ്റ് ഇങ്ങിനെ
മലയാള മനോരമയുടേത് എന്ന് പറയുന്ന ഈ പത്ര കട്ടിങ്ങിനൊപ്പം മോദിയുടെ മോശമായ കാരികേച്ചറിന്റെ സമീപത്ത് മറ്റൊരു ചിത്രം നല്കിയിട്ടുണ്ട്.അബ്ദുൾ റഹ്മാൻ മക്കി എന്ന ആഗോള കൊടും ഭീകരന്റെ ചിത്രമാനത്. മോദിയേ മോശമാക്കി നല്കിയപ്പോൾ ഭീകരന്റെ ചിത്രം നന്നായി നല്കി എന്നതും ദൃശ്യങ്ങളിൽ വ്യക്തം.
പ്രധാനമന്ത്രി കേരളത്തിൽ വരുന്നില്ല എന്ന വാർത്തക്കൊപ്പമാണ് മോദിയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം നൽകിയത്. സമൂഹ മാധ്യമത്തിലും മറ്റും ചിത്രം വന്നപ്പോൾ പന്നി ചെവിയൻ, പന്നി നിറം എന്നൊക്കെ കമന്റുകളും വന്നു. ഇതെല്ലാം അറിഞ്ഞ് തന്നെ മനോരമ മോദിക്കിട്ട് നന്നായി താങ്ങിയതാകാം എന്നും പറയുന്നു.
വിഷയത്തിൽ മനോരമക്കെതിരെ രൂക്ഷമായ പ്രതികരണവുമായെത്തിയിരിക്കുകയാണ് ജിജി നിക്സൺ.
കുറിപ്പിന്റെ പൂർണ്ണരൂപം
മലയാള മനോരമയിലെ മാമാകളെ നിങ്ങൾ നിങ്ങളുടെ മാമൻ മാപ്പിളായുടെ പടം ഇതുപോലെ ഇടുന്നതു് വളരെ നന്നായിരിക്കും. ഇൻഡ്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അപമാനിച്ച മാമാ മനോരമയിലെ ജീർണ്ണലിസ്റ്റുകൾക്കും, മാമന്റെ പത്രസ്ഥാപനത്തിനും എന്റെ വീട്ടിലെ ചവറ്റുക്കുട്ടയിലാണു് ഇന്നു് മുതൽ സ്ഥാനം. എന്റെ ഭർത്താവു് മനോരമയുടെ കോട്ടപ്പുറം ഏജന്റു് ആയിരുന്നു് . വളരെ നാളുകൾ മലയാള മനോരമയുടെ ഫീൽഡു് ഓഫീസർമാരുടെ കൂടെ മനോരമയുടെ സർക്കുലേഷൻ വർദ്ധിപ്പിക്കാൻ അദ്ധേഹം ഒത്തിരി കഷ്ടപ്പെട്ടിണ്ടു്. മനോരമ എന്നാൽ ഞങ്ങളുടെ വീട്ടിൽ ഒരു് കാരണവർക്കുള്ള സ്ഥാനം ആയിരുന്നു് ഇന്നു് വരേയും. മനോരമയുടെ കോട്ടയം ഓഫീസു് കാണാൻ എക്സ്ക്കർഷൻ ടീമിനൊപ്പം വന്നു് വളരെ ആരാധനയോടാണു് ആ വലിയ സ്ഥാപനത്തെ നോക്കി നിന്നിട്ടുണ്ടു്.
ഞങ്ങളുടെ ഓർമ്മയിലുള്ള ദേശസ്നേഹിയായ ആ പഴയ മനോരമ ,ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നു് മരിച്ചു് പോയി. ഇനി അവശേഷിക്കുന്നതു്, ജീർണ്ണലിസവും, മതഭ്രാന്തും ,രാജ്യവിരുദ്ധ തയും , ബാധിച്ച രോഗിയായ മനോരമയെന്ന വികൃത കോലം മാത്രം ആണു്. ലോകം ആദരിക്കുന്ന മഹനായ ഒരു് ഭരണാധികാരിയുടെ ചിത്രം ഇങ്ങിനെ വികലമായി അവതരിപ്പിക്കാൻ മനോരമ എന്ന ജിഹാദി ചാനലിനു് അല്ലാതെ മറ്റാർക്കും ആവില്ല. ഒരു് പ്രമുഗ പത്രസ്ഥാപനത്തിനു് ഇത്രമാത്രം അധഃപതിക്കാൻ ആവുമോ ? കഷ്ടം, മാനത്തോടു് ഇരിക്കുന്ന മനുഷ്യൻ വിവേക ഹീനനായാൽ നിലത്തൂടെ ചരിക്കുന്ന മൃഗത്തിനു് തുല്യം എന്നാണു് വിശുദ്ധ ബൈബിൾ പറയുന്നതു്. അതു് സത്യം ആണെന്നു് ഇന്നു് നിങ്ങൾ എന്നെ പഠിപ്പിച്ചു്. ഇൻഡ്യൻ പ്രധാനമന്ത്രിയുടെ മുഖചിത്രം വികൃതമായി അവതരിപ്പിച്ച ആ ജീർണ്ണലിസ്റ്റിനും, എഡിറ്ററിനും , നിങ്ങളുടെ സ്ഥാപനത്തിനും എന്റെ വക ഒരു് ചെരിപ്പു് മാല തരുന്നു്.
കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…
പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…
ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…
മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…
കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…