topnews

മോദിയുടെ മുഖം വികൃതമാക്കി മനോരമക്കെതിരേ ശശികല ടീച്ചറുടെ പോസ്റ്റ്

ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അപമാനിച്ച് പത്ര കട്ടിങ്ങ്. മനോരമയുടെ പത്ര കട്ടിങ്ങ് പുറത്ത് വിട്ട് ഹിന്ദു ഐക്യവേദിസംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ. ശശികല ടീച്ചർ അവരുടെ ഫേസ്ബുക്ക് പേജിലാണ്‌ ഈ വിവരം പങ്കുവയ്ച്ചത്. ഒപ്പം ഒരു പത്ര കട്ടിങ്ങും പങ്കുവയ്ച്ചു. ഇതിൽ നരേന്ദ്ര മോദിയുടെ ചിത്രം മോശമായതും വികൃതമായതുമായ വിധത്തിലാണുള്ളത്. എന്നാൽ മലയാല മനോരമയുടെ തന്നെയാണോ ഇതെന്ന് ചിത്രത്തിൽ നിന്നും വ്യക്തതയില്ല.ശശികല ടീച്ചർ ഇതുമായി ബന്ധപ്പെട്ട് മനോരമയേയാണ്‌ കുറ്റപ്പെടുത്തിയിരിക്കുന്നത്.ശശികല ടീച്ചറുടെ പോസ്റ്റ് ഇങ്ങിനെ

ജീർണ്ണലിസം .
By
മനോരമ മുത്തശ്ശീ.
രണ്ടാമത്തെ ഫോട്ടോ മൊയലാളിന്റെ സ്വന്തം മോൾടെ പുയ്യാപ്ലാണോ ന്ന് തോന്നിപ്പോകും
അത്രയ്ക്കുണ്ട് മൊഞ്ച്

മലയാള മനോരമയുടേത് എന്ന് പറയുന്ന ഈ പത്ര കട്ടിങ്ങിനൊപ്പം മോദിയുടെ മോശമായ കാരികേച്ചറിന്റെ സമീപത്ത് മറ്റൊരു ചിത്രം നല്കിയിട്ടുണ്ട്.അബ്ദുൾ റഹ്മാൻ മക്കി എന്ന ആഗോള കൊടും ഭീകരന്റെ ചിത്രമാനത്. മോദിയേ മോശമാക്കി നല്കിയപ്പോൾ ഭീകരന്റെ ചിത്രം നന്നായി നല്കി എന്നതും ദൃശ്യങ്ങളിൽ വ്യക്തം.

പ്രധാനമന്ത്രി കേരളത്തിൽ വരുന്നില്ല എന്ന വാർത്തക്കൊപ്പമാണ് മോദിയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം  നൽകിയത്. സമൂഹ മാധ്യമത്തിലും മറ്റും ചിത്രം വന്നപ്പോൾ പന്നി ചെവിയൻ, പന്നി നിറം എന്നൊക്കെ കമന്റുകളും വന്നു. ഇതെല്ലാം അറിഞ്ഞ് തന്നെ മനോരമ മോദിക്കിട്ട് നന്നായി താങ്ങിയതാകാം എന്നും പറയുന്നു.

വിഷയത്തിൽ മനോരമക്കെതിരെ രൂക്ഷമായ പ്രതികരണവുമായെത്തിയിരിക്കുകയാണ് ജിജി നിക്സൺ.

ഹിന്ദു ഏെക്യവേദിയുടെ ശ്രീമതി ശശികല ടീച്ചറിന്റെ FB പോസ്റ്റിനെ ആധാരമാക്കി തയ്യാറാക്കിയതു്;മലയാള മനോരമയില് വന്നൂ എന്ന നിലയിലുള്ള ശ്രീ മോദിയുടെ ഒരു് വികൃത ചിത്രം ആ പോസ്റ്റില് ഉണ്ടു്. ആ ചിത്രം മനോരമയുടെ ഏതെങ്കിലും ഒരു് എഡിഷനില് വന്നതാണെങ്കില്, എനിക്കു് അവരോടു് പറയാനുള്ളതു്, മാമാകളെ നിങ്ങള് നിങ്ങളുടെ മാമന് മാപ്പിളായുടെ പടം ഇതുപോലെ ഇടുന്നതു് വളരെ നന്നായിരിക്കും എന്നാണു്.
ഇതു് മനോരമ തന്നെ പ്രസിദ്ധീകരിച്ചതാണെങ്കില്, ഇന്ഡ്യന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അപമാനിച്ച മാമാ ജീര്ണ്ണലിസ്റ്റുകള്ക്കും, മാമന്റെ പത്രസ്ഥാപനത്തിനും എന്റെ വീട്ടിലെ ചവറ്റുക്കുട്ടയിലാണു് ഇന്നു് മുതല് സ്ഥാനം.
എന്റെ ഭര്ത്താവു് മനോരമയുടെ കോട്ടപ്പുറം ഏജന്റു് ആയിരുന്നു് . വളരെ നാളുകള് മലയാള മനോരമയുടെ ഫീല്ഡു് ഓഫീസര്മാരുടെ കൂടെ മനോരമയുടെ സര്ക്കുലേഷന് വര്ദ്ധിപ്പിക്കാന് അദ്ധേഹം ഒത്തിരി കഷ്ടപ്പെട്ടിണ്ടു്. മനോരമ എന്നാല് ഞങ്ങളുടെ വീട്ടില് ഒരു് കാരണവര്ക്കുള്ള സ്ഥാനം ആയിരുന്നു് ഇന്നു് വരേയും. മനോരമയുടെ കോട്ടയം ഓഫീസു് കാണാന് എക്സ്ക്കര്ഷന് ടീമിനൊപ്പം വന്നു് വളരെ ആരാധനയോടാണു് ആ വലിയ സ്ഥാപനത്തെ നോക്കി നിന്നിട്ടുണ്ടു്.
ഇതു് മനോരമയാണു് പ്രസിദ്ധീകരിച്ചതെങ്കില്, ഞങ്ങളുടെ ഓര്മ്മയിലുള്ള ദേശസ്നേഹിയായ ആ പഴയ മനോരമ ,ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നു് മരിച്ചു് പോയിരിക്കുന്നു്. ഇനി അവശേഷിക്കുന്നതു്, ജീര്ണ്ണലിസവും, മതഭ്രാന്തും ,രാജ്യവിരുദ്ധതയും , ബാധിച്ച രോഗിയായ മനോരമയെന്ന വികൃത കോലം മാത്രം ആണു്.
ലോകം ആദരിക്കുന്ന മഹനായ ഒരു് ഭരണാധികാരിയുടെ ചിത്രം ഇങ്ങിനെ വികലമായി അവതരിപ്പിക്കാന് ഒരു് ചീഞ്ഞ ചാനലിനു് അല്ലാതെ മറ്റാര്ക്കും ആവില്ല. ഒരു് പ്രമുഖ പത്രസ്ഥാപനത്തിനു് ഇത്രമാത്രം അധഃപതിക്കാന് ആവുമോ ? കഷ്ടം, മാനത്തോടു് ഇരിക്കുന്ന മനുഷ്യന് വിവേക ഹീനനായാല് നിലത്തൂടെ ചരിക്കുന്ന മൃഗത്തിനു് തുല്യം എന്നാണു് വിശുദ്ധ ബൈബിള് പറയുന്നതു്. അതു് സത്യം ആണെന്നു് ഇന്നു് നിങ്ങള് എന്നെ പഠിപ്പിച്ചു്.
ഇതു് മനോരമ ചെയ്താണെങ്കിലും, അതല്ല മറിച്ചു് മറ്റാരെങ്കിലും മനോരമയെ അപകീര്ത്തിപ്പെടുത്താന് ചെയ്താണെങ്കിലും, ഇന്ഡ്യന് പ്രധാനമന്ത്രിയുടെ മുഖചിത്രം വികൃതമായി അവതരിപ്പിച്ച ആ ജീര്ണ്ണലിസ്റ്റിനും, എഡിറ്ററിനും , ആ സ്ഥാപനത്തിനും എന്റെ വക ഒരു് ചെരിപ്പു് മാല തരുന്നു്.
NOTE THE POINT
പ്രധാനമന്ത്രിയെ അപമാനിച്ച വിഷയത്തില് ഇതു് ചെയ്തവര് ആരായാലും മാപ്പുപറയാന് പറയാന് തയ്യാറാവണം. ഇല്ലെങ്കില് Anti Terrorism Cyber Wing നാളെ നിയമനടപടികള് സ്വികരിക്കുന്നതായിരിക്കും.

കുറിപ്പിന്റെ പൂർ‌ണ്ണരൂപം

മലയാള മനോരമയിലെ മാമാകളെ നിങ്ങൾ നിങ്ങളുടെ മാമൻ മാപ്പിളായുടെ പടം ഇതുപോലെ ഇടുന്നതു് വളരെ നന്നായിരിക്കും. ഇൻഡ്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അപമാനിച്ച മാമാ മനോരമയിലെ ജീർണ്ണലിസ്റ്റുകൾക്കും, മാമന്റെ പത്രസ്ഥാപനത്തിനും എന്റെ വീട്ടിലെ ചവറ്റുക്കുട്ടയിലാണു് ഇന്നു് മുതൽ സ്ഥാനം. എന്റെ ഭർത്താവു് മനോരമയുടെ കോട്ടപ്പുറം ഏജന്റു് ആയിരുന്നു് . വളരെ നാളുകൾ മലയാള മനോരമയുടെ ഫീൽഡു് ഓഫീസർമാരുടെ കൂടെ മനോരമയുടെ സർക്കുലേഷൻ വർദ്ധിപ്പിക്കാൻ അദ്ധേഹം ഒത്തിരി കഷ്ടപ്പെട്ടിണ്ടു്. മനോരമ എന്നാൽ ഞങ്ങളുടെ വീട്ടിൽ ഒരു് കാരണവർക്കുള്ള സ്ഥാനം ആയിരുന്നു് ഇന്നു് വരേയും. മനോരമയുടെ കോട്ടയം ഓഫീസു് കാണാൻ എക്സ്ക്കർഷൻ ടീമിനൊപ്പം വന്നു് വളരെ ആരാധനയോടാണു് ആ വലിയ സ്ഥാപനത്തെ നോക്കി നിന്നിട്ടുണ്ടു്.

ഞങ്ങളുടെ ഓർമ്മയിലുള്ള ദേശസ്നേഹിയായ ആ പഴയ മനോരമ ,ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നു് മരിച്ചു് പോയി. ഇനി അവശേഷിക്കുന്നതു്, ജീർണ്ണലിസവും, മതഭ്രാന്തും ,രാജ്യവിരുദ്ധ തയും , ബാധിച്ച രോഗിയായ മനോരമയെന്ന വികൃത കോലം മാത്രം ആണു്. ലോകം ആദരിക്കുന്ന മഹനായ ഒരു് ഭരണാധികാരിയുടെ ചിത്രം ഇങ്ങിനെ വികലമായി അവതരിപ്പിക്കാൻ മനോരമ എന്ന ജിഹാദി ചാനലിനു് അല്ലാതെ മറ്റാർക്കും ആവില്ല. ഒരു് പ്രമുഗ പത്രസ്ഥാപനത്തിനു് ഇത്രമാത്രം അധഃപതിക്കാൻ ആവുമോ ? കഷ്ടം, മാനത്തോടു് ഇരിക്കുന്ന മനുഷ്യൻ വിവേക ഹീനനായാൽ നിലത്തൂടെ ചരിക്കുന്ന മൃഗത്തിനു് തുല്യം എന്നാണു് വിശുദ്ധ ബൈബിൾ പറയുന്നതു്. അതു് സത്യം ആണെന്നു് ഇന്നു് നിങ്ങൾ എന്നെ പഠിപ്പിച്ചു്. ഇൻഡ്യൻ പ്രധാനമന്ത്രിയുടെ മുഖചിത്രം വികൃതമായി അവതരിപ്പിച്ച ആ ജീർണ്ണലിസ്റ്റിനും, എഡിറ്ററിനും , നിങ്ങളുടെ സ്ഥാപനത്തിനും എന്റെ വക ഒരു് ചെരിപ്പു് മാല തരുന്നു്.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

6 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

6 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

7 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

8 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

8 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

9 hours ago