കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ ലോക് ഡൗണും വികസന മേഖലയിലെ നിക്ഷേപത്തിൽ ഉണ്ടായ കുറവും മൂലം കുതിച്ചുയർന്ന് സംസ്ഥാനത്തിന്റെ പൊതു കടം. എൽഡിഎഫ് ഭരണത്തിൽ നിലവിൽ മൂന്നേ കാൽ ലക്ഷം കോടിയുടെ കടമാണ് സംസ്ഥാനത്തിനുള്ളത്. ഇതോടെ സംസ്ഥാനത്തെ ഓരോ പൗരനും ഒരു ലക്ഷം രൂപയുടെ കടബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.
കൊറോണയ്ക്കു പുറമേ നികുതി വരുമാനത്തിലെ കുറവും സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയായി. കിഫ്ബി മുഖേനയുള്ള 63,000 കേടി രൂപയും ചേർക്കുമ്പോൾ ആകെ പെതുകടം നാല് ലക്ഷം കോടിയിൽ എത്തും. അതേ തുടർന്നാണ് സംസ്ഥാനത്തെ ഓരോ പൗരനും ഇത്രയും വലിയ തുകയുടെ ബാദ്ധ്യത വന്നത്. ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു മാസം 2000 കോടി രൂപയെങ്കിലും കടമെടുക്കേണ്ട അവസ്ഥയായിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസം 3000 കോടി രൂപയാണ് സർക്കാർ കടമെടുത്തിരുന്നത്. കഴിഞ്ഞ വർഷം മാത്രം 38,189 കോടി രൂപയാണ് സംസ്ഥാനം കടമെടുത്തത്.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…