കൊച്ചി. ധനവകുപ്പ് മാസപ്പടി വിവാദത്തില്‍ ഇറക്കിയത് കത്തല്ലെന്നും ക്യാപ്‌സൂളാണെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 2018ലാണ് വീണ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്നത്. 2017 മുതല്‍ വീണ സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നെ എങ്ങനെയാണ് അവര്‍ ജിഎസ്ടി അടച്ചത് എന്ന് വ്യക്തമാക്കണം.
കരിമണല്‍ കമ്പനിയില്‍ നിന്നും രാഷ്ട്രീയ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയത് മാസപ്പടി തന്നെയാണെന്ന് ഈ വിവാദത്തിലെ പ്രധാന വിഷയം. വീണ നികുതി അടച്ചുവെന്ന ധനവകുപ്പിന്റെ കത്ത് ലഭിച്ചിട്ടില്ല. അച്ഛന് പ്രത്യേക ആക്ഷന്‍ കാണിക്കാനുള്ള വൈഭവം ഉള്ളതുപോലെ വീണ വിജയന് ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് മുമ്പ് ജിഎസ്ടി അടക്കാനാകുമോ എന്ന് അദ്ദേഹം ചോദിച്ചു.
മാധ്യമങ്ങള്‍ വഴിയാണ് കത്തിനെക്കുറിച്ച് അറിഞ്ഞത്. 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് കത്തില്‍ എവിടെയും പറയുന്നില്ലയ അതേസമയം ധനവകുപ്പ് ഇപ്പോള്‍ ഇറക്കിയത് കാപ്‌സ്യൂളാണ് കത്തല്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…
ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…
കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…
കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…
കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…