തിരുവനന്തപുരം/ മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണ് എംഎം മണി വ്യക്തികള്‍ക്കെതിരെ അധിക്ഷേപങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു സത്രീയുടെ ഭര്‍ത്താവ് മരിച്ചാല്‍ വിധിയാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്നാണ് സിപിഐഎമ്മിന്റെ കേന്ദ്രനേതൃത്വത്തോട് ചോദിക്കുവാനുള്ളത്. വിധിയാണെന്ന് വിശ്വസിക്കുന്നെങ്കില്‍ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ സതി അനുഷ്ഠിക്കണമെന്ന് പറയണമെന്നും വിഡി സതീശന്‍ പറഞ്ഞു.
ഇത്തരം ആശയങ്ങള്‍ തലയിലേറ്റി നടക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ നിങ്ങളെ ഒരു പുരോഗമന പാര്‍ട്ടിയെന്ന് പറയുവാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും തീരാത്ത പകയാണ് കെകെ രമയോട്. കോണ്‍ഗ്രസ് അവരെ സംരക്ഷിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിജെപിയും സിപിഐഎമ്മും കേസുകളില്‍ സെറ്റില്‍മെന്റ് ഉണ്ടാക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന എല്ലാ വിവാദങ്ങളും സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…