ന്യൂഡല്‍ഹി. അബദ്ധത്തില്‍ പാക് പൗരന്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു. പഞ്ചാബിലെ ഫിറോസ്പൂര്‍ അതിര്‍ത്തിയാലാണ് വയോധികന്‍ അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നത്. തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷണ സേന പാക് റേഞ്ചേഴ്‌സിന് വയോധികനെ കൈമാറുകയായിരുന്നു. വയോധിധികന്‍ അബദ്ധത്തില്‍ അതിര്‍ത്തി മറികടന്നതാണെന്ന് ബിഎസ്എഫ് വ്യക്തമാക്കി.
സംഭവത്തില്‍ അസ്വഭാവികതയില്ലെന്നാണ് ബിഎസ്എഫ് അറിയിച്ചത്. സമാനമായ സംഭവം മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാക് സ്വദേശിയായ റഹ്‌മത്ത് അലിയാണ് ബിഎസ്എഫ് പിടികൂടിയത്. ബിഎസ്എഫ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഇതില്‍ നിന്നും അബദ്ധത്തില്‍ മറികടന്നതാണെന്ന് വ്യക്തമായതോടെയാണ് തിരിച്ചയച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…