തിരുവനന്തപുരം. പണം നല്‍കിയ ആളെ ഓര്‍മയില്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തില്‍ പരാതിക്കാരന്‍ ഹരിദാസ്. താന്‍ എവിടെ വെച്ചാണ് പണം നല്‍കിയെന്നത് ഓര്‍മിക്കുന്നില്ലെന്നും ഹരിദാസ് പോലീസിനോട് പറഞ്ഞു. ഹരിദാസ് തിങ്കളാഴ്ച രാവിലെയാണ് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. കേസില് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹരിദാസിനെ ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ പരാതിയില്‍ വ്യക്തതവരുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഹരിദാസിനോട് കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകുവാന്‍ നിര്‍ദേശിച്ചുവെങ്കിലും ഹാജരായില്ല. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞിരുന്നു.
തുടര്‍ന്ന് തിങ്കളാഴ്ച ഹരിദാസിനോടും എഐവൈഎഫ് നേതാവ് ബാസിതിനോടും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. നിയമനത്തിനായി മന്ത്രി വീണ ജോര്‍ജിന്റെ പിഎ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കി എന്നായിരുന്നു ഹരിദാസ് പറഞ്ഞത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി പരിശോധിച്ചു.
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…
വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…
ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…
ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…