ദിലീപിന്റെ കേസിന്റെ തുടക്കകാലം മുതൽ സംവിധായകൻ ശാന്തിവിള ദിനേശ് ദിലീപിന് സപ്പോർട്ടുമാൻ മുൻപന്തിയിലുണ്ടായിരുന്നു. ദിലീപും അരുൺ ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. അന്ന് ദിലീപിനെ കാണാനും സെൽഫിയെടുക്കാനും നിരവധിയാളുകൾ തടിച്ചുകൂടിയെന്നു പറയുകയാണ് ശാനിതിവിള ദിനേശ്. ദലീപ് പീഡിപ്പച്ചവനല്ല. അയാൾക്ക് സത്യസന്ധമായ ഒരു ജീവിതമുണ്ട്, അയാളോടുള്ള വൈരാഗ്യത്തിന് കള്ളക്കേസിൽ കൂടിക്കിയതാണെന്നാണ് സംവിധായകൻ പറയുന്നത്
വാക്കുകളിങ്ങനെ, ദിലീപ് അരുൺ ഗോപി കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുകയാണ്. തമന്നയാണ് സിനിമയിലെ നായിക. ആദ്യമായാണ് തമന്ന മലയാളത്തിൽ അഭിനയിക്കുന്നത് .ഈ ചിത്രത്തിൽ സുരേഷ് ഗോപി ഉണ്ടെന്നു കേൾക്കുന്നുണ്ട്. അപ്പോൾ വലിയ പടം ആയിരിക്കുമല്ലോ. അന്തി ചർച്ചകളിൽ വന്നിരുന്നു ദിലീപിനെ കുറ്റം പറയുന്നവരുടെ മുഖത്തടിക്കുന്നതിനു സമാനമായാണ് ചിത്രത്തിലെ പൂജ ചടങ്ങിനായി ആളുകൾ തടിച്ചുകൂടിയത്. ഓരോ പെൺകുട്ടികളും ദിലീപിൻറെ അടുത്തുപോയി സെൽഫി എടുക്കുന്നത് കണ്ടു. ഒരു പീഡനവീരനൊപ്പം ഏതെങ്കിലും പെൺകുട്ടികൾ പോയി ഫോട്ടോ എടുക്കുമോ .അയാൾക്ക് സത്യസന്ധമായ ഒരു ജീവിതം ഉണ്ട് .
അയാളോടുള്ള വൈരാഗ്യത്തിന് കള്ളക്കേസിൽ കുടുക്കി എന്നുള്ള ബോധ്യമാകുന്നതിനായിരുന്നു ആ ആൾക്കൂട്ടം. ഒരു സൂപ്പർസ്റ്റാറിന് വേണ്ട ഒന്നും ദിലീപിനെ ഇല്ല .അയാൾ കഷ്ടപ്പെട്ട് നേടിയതാണ് അയാളുടെ താര പദവി .അയാളുടെ സിനിമകൾ ഓരോന്നും വിജയിക്കുകയും കൈവിട്ടു പോയ താരപദവി തിരിച്ചു പിടിക്കാൻ സാധിക്കട്ടെ എന്നും ആഗ്രഹിക്കുന്നത് .ഇത്തരമൊരു കേസ് തനിക്കെതിരെ ആണ് വന്നതെങ്കിൽ താൻ അപ്പോൾ തന്നെ ആത്മഹത്യാ ചെയ്തേനെ .എന്തൊരു മാനസിക സംഘർഷമാണ് ദിലീപ് നേരിടുന്നത്. അയാളെ പെടുത്തി അനുജനെ അളിയനെയും പെടുത്തി ഭാര്യയെ നിരന്തര സമ്മർദ്ദത്തിലാക്കി .
അവരുടെ അമ്മയെയും കുടുംബത്തെയും സമ്മർതം നൽകി .എന്ത് പറഞ്ഞാലും അത് വേറെ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും ഇപ്പോൾ ഒന്നും പറയാനില്ല. അതുകൊണ്ടാണ് അന്തി ചർച്ചകൾ അയാൾ മിണ്ടാതിരിക്കുന്നത്. ദിലീപിൻറെ ക്ഷമ സമ്മതിക്കണം. .ദിലീപിനെതിരെ അന്തി ചർച്ചയിൽ കള്ളങ്ങൾ മാത്രം പറയുന്നവർക്ക് ദിലീപിൻറെ ജനസ്വാധീനത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകില്ല .കൊട്ടാരക്കര ക്ഷേത്രത്തിൽ ദിലീപിനെ കാണാൻ എത്തിയ വരെ കണ്ടപ്പോൾ തന്നെ മനസ്സിലായി ദിലിപിന്റെ ജനസ്വാധീനത്തിനു യാതൊരു കുറവും വന്നിട്ടില്ല
മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ്…
കോഴിക്കോട് : ഭര്‍ത്തൃമതിയായ യുവതിക്ക് തുടര്‍ച്ചയായി മൊബൈലില്‍ നഗ്‌നചിത്രങ്ങള്‍ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.…
കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ്…
കാഞ്ഞങ്ങാട് : കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ…
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒപി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ചികിത്സക്ക് വിളിച്ചുവരുത്തി കുഴിനഖ ചികിത്സ ചെയ്ത സഭവം…
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഭാര്യയെ രാഹുൽ മർദിച്ചിരുന്നതായി അമ്മ ഉഷ. സ്ത്രീധനമല്ല, ഫോണിൽ വന്ന മേസേജാണ് വഴക്കിന്…