ന്യൂഡല്‍ഹി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചൊവ്വാഴ്ചയും സുപ്രീംകോടതി പരിഗണിച്ചില്ല. അതേസമയം ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒക്ടോബര്‍ 30 ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പില്‍ ലിസ്റ്റി ചെയ്‌തേക്കും. വാദം കേട്ട മറ്റു കേസുകളിലെ നടപടികള്‍ നീണ്ടുപോയതിനാലാണ് ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കാതിരുന്നത്.
സുപ്രീംകോടതിയില്‍ പന്ത്രണ്ടാമത്തെ കേസ് ആയിരുന്നു ലാവലിന്‍ ഹര്‍ജികള്‍. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കര്‍ ദത്ത, ഉജ്വാല്‍ ഭുയാന്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്. ബെഞ്ചിന് മുമ്പില്‍ ലിസ്റ്റ് ചെയ്തിരുന്ന ആദ്യ കേസില്‍ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയായത്. തുടര്‍ന്ന് ബെഞ്ചിന് ആറ് കേസുകള്‍ മാത്രമാണ് പരിഗണിക്കാന്‍ സാധിച്ചത്.
അതേസമയം കേസി പരിഗണിച്ചിരുന്ന ജസ്റ്റിസ് സൂര്യകാന്ത് ബുധനാഴ്ച മുചതല്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ സുപ്രീം കോടതി ദസ്സറ അവധിക്ക് ശേഷമായിരിക്കും ഹര്‍ജികളില്‍ വാധം കേള്‍ക്കുക. നിലവില്‍ ഒക്ടോബര്‍ 30നാണ് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…