ബിഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ തീവ്രവാദ കേന്ദ്രം തകര്‍ത്ത് രണ്ട് ഭീകരരെ ബിഹാര്‍ പോലീസ് അറസ്റ്റ് ചെയ്തു.ജൂലൈ 12 ന് ബിഹാറില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ചായിരുന്നു തീവ്രവാദികളുടെ നീക്കമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ രണ്ട് പേര്‍ പട്‌ന കേന്ദ്രീകരിച്ച് ആക്രമണത്തിന് പദ്ധതിയിട്ടവരാണ്.
അതര്‍ പര്‍വേസ്, മുഹമ്മദ് ജലാലുദ്ദീന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പട്‌നെയിലെ പുല്‍വാരിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മോദി എത്തുന്നതിന് രണ്ടാഴ്ച മുമ്പാണ് ഇവരെ പിടിക്കുന്നത്.
2047-നുള്ളില്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. പിടിയിലായവരുടെ ഓഫീസുകളില്‍ പോലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് സംശയാസ്പദമായ നിലയില്‍ ചില രേഖകള്‍ പോലീസ് കണ്ടെത്തിയെന്നാണ് വിവരം.
ഇവിടെ നിത്യസന്ദര്‍ശകരായിരുന്ന കൂടുതല്‍ യുവാക്കളും കേരളം, ബംഗാള്‍, ഉത്തരപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്. പിടിയിലായ യുവാക്കള്‍ക്ക് പാക്കിസ്ഥാന്‍, തുര്‍ക്കി, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതായും പോലീസ് പറയുന്നു.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…