ധാക്ക. ബംഗ്ലാദേശീല്‍ കാളി ക്ഷേത്രം അടിച്ച് തകര്‍ത്ത മതതീവ്രവാദികള്‍ അറസ്റ്റില്‍. സര്‍ബജാനിലെ കാളി ക്ഷേത്രത്തിലാണ് ആക്രമണം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ക്ഷേത്രത്തിലെ മുഴുവന്‍ വിഗ്രഹങ്ങളും അക്രമികള്‍ തകര്‍ത്തു. ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതായും പ്രതികള്‍ പണം മോഷ്ടിച്ചതായുമാണ് റിപ്പോര്‍ട്ട്. രാവിലെ നടതുറക്കുവാന്‍ എത്തിയ പൂജാരിയാണ് സംഭവം ആദ്യം കണ്ടത്. കഴിഞ്ഞ ആറിനായിരുന്നു സംഭവം.
സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് കനൈനഗര്‍ സ്വദേശികളായ രാഹത് ചൗധരി, നയാന്‍ മുന്‍ഷി, ആസിഫ് ഖാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. അതേസമയം ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം കൂടിവരുകയാണ്.
ചെന്നൈ : ബേബി ഷവറിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ച യുവതിയായ യുവതി ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് മരിച്ചു. ചെന്നൈ…
മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന…
കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ…
ചെന്നൈ : അഞ്ച് വയസ്സുകാരന്റെ ശ്വാസ നാളത്തിൽ കുടുങ്ങിയ എൽ ഇ ഡി ബൾബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചെന്നൈയിലാണ് സംഭവം.…
ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആഘോഷമാക്കുകയാണ് ആരാധകർ, ഇന്ന് ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു വിവാം. അച്ഛന്റെ മടിയിൽ ഇരുന്ന ചക്കിയെ നവനീത്…
ബെംഗളൂരു : കർണാടകയിലെ സ്റ്റോറിൽ കല്യാൺ ജുവലേഴ്സിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…