അച്ചന്‍കോവിലിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് ഡോക്ടര്‍മാരില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്. നിലവിലുള്ള ഡോക്ടര്‍ ഉച്ചവരെ മാത്രമാണ് ജോലി ചെയ്യുന്നത്. ഞായറാഴ്ച അവധിയാണ്. നാട്ടുകാര്‍ക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ പുനലൂരോ അല്ലെങ്കില്‍ തമിഴ്‌നാട്ടിലേക്കോ പോകേണ്ട അവസ്ഥയാണ്.
വലിയ കെട്ടിടവും സൗകര്യവും ഉണ്ടാക്കിയ ശേഷം കെട്ടിടം പൂട്ടിയിട്ടാല്‍ ജനങ്ങള്‍ക്ക് എന്ത് പ്രയോജനമാണുള്ളത്. അരോഗ്യ വകുപ്പ് ജീവനക്കാരെ നിയമിക്കാത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ നിരവധി പേരാണ് പ്രദേശത്ത് മരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
വോട്ടിന് വേണ്ടി മാത്രമാണ് രാഷ്ട്രീയക്കാര്‍ ഇവിടെ വരുന്നത്. പഠനമുറിയുണ്ടെന്ന് പറഞ്ഞ് പറ്റിക്കുകയാണെന്നും പഞ്ചായത്ത് മെമ്പര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കത്തില്ലെന്നും നാട്ടൂകാര്‍ പറയുന്നു.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…