കടന്നു ചെല്ലാൻ വിലക്കില്ലാത്ത പൊതു സ്ഥലങ്ങളിൽ വോട്ടഭ്യർത്ഥിച്ചെത്തുന്നത് സ്ഥാനാർത്ഥികളുടെ അവകാശമാണ്. ആ അവകാശത്തിലുള്ള കടന്നുകയറ്റവും, ക്രൂരമായ അവഹേളനവും മനുഷ്യത്വ രഹിതമായ പെരുമാറ്റവുമാണ് തിരൂരിൽ മലയാള സർവകലാശാലയിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പൊന്നാനി എൻ.ഡി.എ സ്ഥാനാർത്ഥി പ്രൊഫസര്‍ വിടി രമയോട് അധ്യാപകൻ മുഹമ്മദ് റാഫി ചെയ്തത്. സംഗതി വൻ വിവാദമാകുന്നു.
റാഫിയുടെ ഇടുങ്ങിയ മനസ്സും, ദുഷിച്ച സംസ്കാരവും സമൂഹ്യ മാധ്യമങ്ങങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുുന്ന വിഷയമാണ്. താരതമ്യേന എതിരാളികൾ പോലും ബഹുമാനത്തോടെ കാണുന്ന സ്ത്രീ പ്രതീകമാണ് പ്രൊഫസർ വി റ്റി രമ. പ്രായവും, പദവിയും, നേതൃത്വ ശേഷിയും കൊണ്ട് കേരളത്തിലെ സ്ത്രീത്വത്തിന് മാതൃകയായ വ്യക്തിയാണ് .
ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായത് അടുത്തിടെയാണ്. വളരെ ലളിതമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. പിന്നാലെ തന്റെ…
മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം വിദേശയാത്രയ്‌ക്കുപോയിരിക്കുന്നത് നിരവധി ചോദ്യങ്ങളുയര്‍ത്തിയിരിക്കുകയാണ്. മൂന്ന് വിദേശരാജ്യങ്ങളിലൂടെ പത്തൊന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയെക്കുറിച്ച് ഔദ്യോഗികമായി ഒരു…
ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി അമല പോള്‍. ഗര്‍ഭകാലത്തെ വിശേഷങ്ങളുമായി താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഗര്‍ഭകാലത്ത് ഭര്‍ത്താവ് ജഗത് തനിക്ക്…
നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റ് രണ്ട് വിമാനങ്ങൾ റദ്ദാക്കി. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും രാവിലെ…
ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍…
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത (കെപി യോഹന്നാൻ) യ്ക്ക് വാഹനാപകടത്തിൽ ഗുരുതര…