തിരുവനന്തപുരം. സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ തുടര്‍ക്കഥയകുന്നു. വാട്ടര്‍ അതോറിറ്റിയിലെ മീറ്റര്‍ റീഡര്‍ തസ്തികയിലാണ് താല്‍ക്കാലിക നിയമനം വ്യാപകമാകുന്നത്. പിന്‍വാതില്‍ നിയമനത്തിലൂടെ സാങ്കേതിക യോഗ്യത പോലും ഇല്ലാത്തവരെയാണ് നിയമിച്ചതെന്നും ആരോപണമുണ്ട്. മൂന്ന് വര്‍ഷത്തിനിടെ 895 പേരെയാണ് ഈ തസ്തികയിലേക്ക് നിയമിച്ചത്.
ഇപ്പോള്‍ നിയമനം നടത്തേണ്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ നോക്കുകുത്തിയാണ്. വകുപ്പില്‍ കുടുംബശ്രീ വഴി കരാര്‍ നിയമനവും നടക്കുന്നുണ്ട്. ജോലിക്കായി യോഗ്യതയുള്ള നിരവധി പേരാണ് കാത്തിരിക്കുന്നത്. വാട്ടര്‍ അതോറിറ്റില്‍ ജോലിക്കായി പിഎസ്സി റാങ്ക് ലിസ്റ്റുണ്ടെങ്കിലും ഇതില്‍ നിന്നും നിയമനം നടത്തുന്നില്ല. അതേസമയം നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നാണ് ആരോപണം.
ഈ അധ്യായനവര്‍ഷം മാത്രം സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ 8000 താല്‍ക്കാലിക നിയമനങ്ങളാണ് നടന്നിരിക്കുന്നത്. എന്നാല്‍ ഈ നിയമനങ്ങള്‍ എല്ലാം തന്നെ നടന്നിരിക്കുന്നത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ അറിയിക്കാതെയാണ്. രാഷ്ട്രീയ താല്‍പര്യങ്ങളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് നിയമനം നടന്നിരിക്കുന്നത്.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…