ന്യൂഡല്‍ഹി/ മരുന്നുകളുടെ വിലയില്‍ വലിയ കുറവ് വരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി സൂചന. അര്‍ബുദം, പ്രമേഹം, ഹൃദ്യോഗം എന്നി രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയില്‍ 70 ശതമാനം കുറവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വതന്ത്ര്യദിനത്തിന് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. അര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് വലിയ വില കമ്പനികള്‍ ഈടാക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇത് സംബന്ധിച്ച് കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ഒന്നിലധികം മാര്‍ഗങ്ങളിലൂടെ വിലകുറയ്ക്കുവാനുള്ള തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കമ്പനികളുമായി ഇത് ചര്‍ച്ച ചെയ്താകും തീരുമാനത്തില്‍ എത്തുക. ചര്‍ച്ചയിലൂടെ വിവിധ മരുന്നുകള്‍ക്ക് 70 ശതമാനം വിലകുറയുമെന്നാണ് കണക്കാക്കുന്നത്. ആവശ്യമരുന്നുകളുടെ 2015ലെ പട്ടിക പരിഷ്‌കരിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ…
പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…
വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത് സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് തടഞ്ഞുനിർത്തിയ സംഭവത്തിൽ സൂപ്പർ ഫാസ്റ്റിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി പോലീസ്.…
തൃശൂർ : പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പോത്തിനെ…
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണപ്പെടുത്തിയ സംഭവത്തിൽ കോർപ്പറേഷൻ ഓഫീസിൽ ബിജെപിയുടെ പ്രതിഷേധം. മേയർ സമൂഹത്തോട് മാപ്പുപറയണം ഡ്രൈവറോട്…