ന്യൂഡല്‍ഹി. തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ എന്താണെന്ന് നിര്‍വചിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി. സൗജന്യ വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി എന്നിവ തിരഞ്ഞെടുപ്പ് സൗജന്യമായി കണക്കാക്കുവാന്‍ കഴിയുമോ എന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ ചോദിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രിയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പൂര്‍ണമായും വിലക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചിലര്‍ അഭിപ്രായപ്പെടുന്നത് ഇത്തരം പ്രവര്‍ത്തികളിലൂടെ പൊതു പണം പാഴാക്കുകയാണെന്ന്.
അതേസമയം മറ്റുചിലര്‍ പറയുന്നു ക്ഷേമത്തിന് വേണ്ടിയാണെന്ന്. എന്നാല്‍ ക്ഷേമപദ്ധതിയുടെ പേരില്‍ ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ നല്‍കാന്‍ കഴിയുമോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പില്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ വീണ്ടും എതിര്‍ത്തു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…
ബാബറി മസ്ജിദ് തകർക്കുമ്പോൾ രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ട ശക്തികളും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ് ഈ ലോക്സഭാ…
പട്ന∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അൽപനേരം നിയന്ത്രണം നഷ്ടപ്പെട്ടു. ബിഹാറിലെ ബെഗുസാരായിയിൽ എൻഡിഎ…
ഹൈദരാബാദ്: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്. സംവരണം റദ്ദാക്കുമെന്ന്…
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ്മാത്യു. കെഎസ്ആർടിസി…
പെരുമ്പാവൂർ∙ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ ഇടനാട് മായാലിൽ തുണ്ടിയിൽ ജോമോൾ (25) ആണ്…