തിരുവനന്തപുരം. ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി നഗരസഭയ്ക്ക് പിഴ ചുമത്തിയ ഉത്തരവിനെ ഗൗരവത്തോടെ കാണുന്നുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ബ്രഹ്‌മപുരത്ത് തിപിടിച്ചപ്പോള്‍ തന്നെ അടിയന്തരമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യ പ്രശ്‌നം പരിഹരിക്കുവാന്‍ രണ്ട് ഘട്ടങ്ങളിലായി കര്‍മപദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്ന് മാര്‍ച്ച് 13 മുതല്‍ മെയ് ഒന്ന് വരെ നീളുന്നതാണെന്ന് ആദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ പദ്ധതി സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ സാധിക്കും. വര്‍ഷങ്ങളായി നീണ്ട് നിന്ന പ്രശനത്തിന് പരിഹാരം കാണുവാന്‍ യുദ്ധകാലടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
201 മുതല്‍ ആശാസ്ത്രീയമായിട്ടുള്ള മാലിന്യ സംസ്‌കരണമാണ് നടക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. വിഷയത്തില്‍ എത്രയും വേഗത്തില്‍ പരിഹാരം കണ്ടെത്തുമെന്നും എംബി രാജേഷ് പറഞ്ഞു.
ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…