മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരങ്ങളില്‍ ഒരാളാണ് കല്യാണ് ഖന്ന. മൗനരാഗം എന്ന പരമ്പരയിലെ വിക്രം എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ തനിക്കെതിരെ വന്ന മോശം കമന്റുകളെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറയുകയാണ് കല്യാണ്‍. സീരിയല്‍ താരവും അടുത്ത സുഹൃത്തുമായ ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിലൂടെയാണ് കല്യാണിന്റെ വെളിപ്പെടുത്തല്‍.
കല്യാണിന്റെ വാക്കുകള്‍ ഇങ്ങനെ, സോഷ്യല്‍ മീഡിയയില്‍ വന്ന ആ കമന്റ് തന്നെ ഒരുപാട് വിഷമിപ്പിച്ചു. സ്വന്തം പേര് പോലും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആളാണ് കമന്റ് ചെയ്തത്. താന്‍ അയാള്‍ വിളിച്ചത് കേള്‍ക്കാതെ പെണ്‍കുട്ടികളുടെ അടുത്ത് പോയി സംസാരിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തുവെന്നായിരുന്നു കമന്റ്.
കമന്റ് കണ്ടതിന് ശേഷം നിരവധി പേര്‍ ഇതിനെ കുറിച്ച് തന്നോട് ചോദിച്ചിരുന്നു. എന്നാല്‍ തന്റെ ഓര്‍മയില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. താന്‍ ബോധപൂര്‍വം ഇങ്ങനെ ചെയ്യില്ല. ഇന്നത്തെ സമൂഹിക രീതി തനിക്ക് കൃത്യമായി അറിയാവുന്ന ആളാണ്. ആളുകള്‍ എങ്ങനെ ചിന്തിക്കുമെന്ന് അറിയാവുന്ന ഒരാള്‍ കൂടിയാണ് താന്‍.അതുകൊണ്ട് ഒരിക്കലും ഇങ്ങനെ ചിന്തിക്കില്ല.
ഷോര്‍ട്ട് ഫിലിമിന് വേണ്ടി ആദ്യമായി സിഗരറ്റ് വലിച്ചത്. സിഗററ്റ് വലിക്കാത്ത ഒരാളാണ്. സീന്‍ പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ സിഗററ്റ് എടുക്കുക കത്തിച്ച വലിക്കുക എന്നതാണ് മനസില്‍. ഇത് കഴഞ്ഞതോടെ നന്നായി വലിക്കാന്‍ പഠിച്ചു. അന്ന് ഏകദേശം അഞ്ച്, ആറ് എണ്ണം വലിച്ചു കാണും.
നവജാതശിശുവിൻ്റെ മൃതശരീരം റോഡിൽ വലിച്ചെറിഞ്ഞതായി കാണപ്പെട്ടത് സംബന്ധിക്കുന്ന കേസിൻ്റെ അന്വേഷണത്തിനായി ഫ്ലാറ്റിനകത്തേക്ക് കയറിപോയ കൊച്ചി ഡി.സി.പി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട്…
എറണാകുളം പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊ ലപാതകത്തിൽ യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട…
പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആരോഗ്യനില മോശമായതിനാൽ പ്രതിയായ…
മേയർ ആര്യ രാജേന്ദ്രനും ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം ഓരോ ദിവസവും കഴിയുന്തോറും കൂടുതൽ ചർച്ച വിഷയമാവുകയാണ്. ഇരു കൂട്ടരെയും…
ഞായർ മുതൽ സർവീസ് ആരംഭിക്കുന്ന നവകേരള ബസ് ടിക്കറ്റിന് വൻ ഡിമാൻഡ്. കോഴിക്കോട്-ബംഗളൂരു റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. ബുധനാഴ്ച…
ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…