തിരുവനന്തപുരം. മുഖ്യമന്ത്രി മാസപ്പടി വിവാദത്തില്‍ നല്‍കിയ മറുപടി ദുര്‍ബലമാമെന്ന് മാത്യു കുഴല്‍നാടന്‍. കൃത്യമായ മറുപടി നല്‍കാന്‍ സാധിച്ചില്ല എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന കാര്യത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞുവെന്നെ ഉള്ളുവെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. ഇവിടം കൊണ്ട് മാസപ്പടി വിവാദം അവസാനിക്കില്ല. പ്രതിപക്ഷ നേതാവിന്റെ അനുമതിയോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മകള്‍ക്കെതിരെ ഉയര്‍ന്ന മാസപ്പടി വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോലി ചെയ്തതിന്റെ പ്രതിഫലമാണ് എക്‌സാലോജിക് കമ്പനി കൈപ്പറ്റിയതെന്നും മാസപ്പടിയാണെന്ന് പറയുന്നത് പ്രത്യേക മനോനിലയുടെ പ്രതിഫലമാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. സിഎംആര്‍എല്‍ കമ്പനി ആദായനികുതി വകുപ്പുമായി നിയമയുദ്ധത്തിനില്ലെന്നും ആദായനികുതി സെറ്റില്‍ ചെയ്യാന്‍ തയ്യാറാണെന്നും കാണിച്ച് നല്‍കിയ അപേക്ഷയില്‍ പാസാക്കിയ ഉത്തരവാണ് വിവാദമായത്.
ഇത്തരം സെറ്റില്‍മെന്റില്‍ എക്‌സാലോജിക് കമ്പനിയോ അതിന്റെ ഡയറക്ടറോ കക്ഷിയല്ല. അവരുടെ ഒരു വിഷയവും സെറ്റില്‍മെന്റിന് വിധേയമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരി സംരംഭക മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട് നികുതി അടച്ച് നികുതി റിട്ടേണ്‍ വെളുപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണെന്ന് പറയുന്നത് ഒരു പ്രത്യേക മനോനിലയാണെന്നും മുഖ്യമന്ത്രി പറയുന്നു.
തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന്‍ കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…