ഇന്ത്യൻ പ്രധാനമന്ത്രി ലോകത്തേ ഏറ്റവും വലിയ മത മേലധ്യക്ഷൻ മാർപ്പാപയുമയി ചർച്ച നടത്തി. വത്തിക്കാന്റെ അധിപനും ലോകത്തേ വലിയ ഇടയനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തേ പ്രധാനമന്ത്രിയും തമ്മിൽ തീരുമാനിച്ച് ഉറപ്പിച്ചത്ത് 20 മിനുട്ട് ചർച്ച ആയിരുന്നു. എന്നാൽ വിഷയത്തിന്റെ ഗൗരവവും ആഗോള സമാധാനത്തിന്റെ ആവശ്യകതയും ചർച്ച ആയപ്പോൾ 20 മിനുട്ട് ഒരു മണിക്കൂറും കടന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മാർപ്പാപ്പയേ ഇന്ത്യയിലേക്ക് നരേന്ദ്ര മോദി കൈകൾ പിടിച്ച് ക്ഷണിച്ചപ്പോൾ ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്ന് മറുപടിയും പാപ്പ പറഞ്ഞു. മോദി വിളിച്ചതേ ഉള്ളു ആ ക്ഷണം അപ്പോൾ തന്നെ ചർച്ച പോലും ഇല്ലാതെ ഒന്നും ആലോചിക്കാതെ മാർപ്പാപ്പ സ്വീകരിക്കുകയായിരുന്നു എന്ന് വത്തിക്കാൻ വക്താക്കൾ സൂചിപ്പിച്ചു. മോദി ഇന്നുവരെ നടത്തിയതിൽ ഏറ്റവും വലിയ ലോക ശ്രദ്ധയും ആഗോള മാധ്യമങ്ങളുടെ ലൈവ് വാർത്താ വിവരണത്തിലും ഇടം പിടിച്ച വലിയ സന്ദർശനം ആയിരുന്നു പോപ്പുമായി നടന്നത്.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…