ഇന്ത്യൻ പ്രധാനമന്ത്രി ലോകത്തേ ഏറ്റവും വലിയ മത മേലധ്യക്ഷൻ മാർപ്പാപയുമയി ചർച്ച നടത്തി. വത്തിക്കാന്റെ അധിപനും ലോകത്തേ വലിയ ഇടയനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തേ പ്രധാനമന്ത്രിയും തമ്മിൽ തീരുമാനിച്ച് ഉറപ്പിച്ചത്ത് 20 മിനുട്ട് ചർച്ച ആയിരുന്നു. എന്നാൽ വിഷയത്തിന്റെ ഗൗരവവും ആഗോള സമാധാനത്തിന്റെ ആവശ്യകതയും ചർച്ച ആയപ്പോൾ 20 മിനുട്ട് ഒരു മണിക്കൂറും കടന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മാർപ്പാപ്പയേ ഇന്ത്യയിലേക്ക് നരേന്ദ്ര മോദി കൈകൾ പിടിച്ച് ക്ഷണിച്ചപ്പോൾ ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്ന് മറുപടിയും പാപ്പ പറഞ്ഞു. മോദി വിളിച്ചതേ ഉള്ളു ആ ക്ഷണം അപ്പോൾ തന്നെ ചർച്ച പോലും ഇല്ലാതെ ഒന്നും ആലോചിക്കാതെ മാർപ്പാപ്പ സ്വീകരിക്കുകയായിരുന്നു എന്ന് വത്തിക്കാൻ വക്താക്കൾ സൂചിപ്പിച്ചു. മോദി ഇന്നുവരെ നടത്തിയതിൽ ഏറ്റവും വലിയ ലോക ശ്രദ്ധയും ആഗോള മാധ്യമങ്ങളുടെ ലൈവ് വാർത്താ വിവരണത്തിലും ഇടം പിടിച്ച വലിയ സന്ദർശനം ആയിരുന്നു പോപ്പുമായി നടന്നത്.
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി…
തൃശൂർ: കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഞായറാഴ്ച പുലർച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ,…
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…