വയനാട്. സിദ്ധാര്‍ഥന്റെ മരണത്തില്‍ കോളേജ് ഡീനും അസി വാര്‍ഡനും വിശദീകരണം നല്‍കി. സിദ്ധാര്‍ഥന്റെ മരണം അറിഞ്ഞ ഉടനെ നിയമപരമായ എല്ലാ കാര്യങ്ങളും ചെയ്തുവെന്നാണ് മറുപടി. പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ നേരിട്ട് ചെന്നിരുന്നുവെന്നും ഇരുവരും വിസിയെ അറിയിച്ചു. തങ്ങളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് വിശദീകരണം.
അതേസമയം ഇരുവരുടെയും മറുപടി വിസിക്ക് തൃപ്തികരമല്ലെന്നാണ് വിവരം. വിശദീകരണം ലഭിച്ചെങ്കിലും ഇവരുവര്‍ക്കും എതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം, ഇരുവരെയും സ്ഥാനത്ത് നിന്നും നീക്കിയേക്കും. ക്യാമ്പസ് ഹോസ്റ്റലില്‍ നടന്ന കാര്യം എന്ത് കൊണ്ട് അറിഞ്ഞില്ലെന്നാണ് വിസി ഇരുവരോടും ചോദിച്ചത്.
തിങ്കളാഴ്ച വൈകുന്നേരത്തിന് മുമ്പ് വിശദീകരണം നല്‍കണം എന്നായിരുന്നു. നിര്‍ദേശം. എന്നാല്‍ ഇരുവരുടെയും അഭ്യര്‍ഥന പ്രകാരം സമയം നീട്ടി നല്‍കുകയായിരുന്നു.
മൂന്നാർ : കടുവയുടെ ആക്രമണത്തിൽ രണ്ട് പശുക്കള്‍ ചത്തു. പെരിയവരെ ലോവർ ഡിവിഷനിൽ ആണ് വീണ്ടും കടുവയിറങ്ങിയത്. പ്രദേശവാസിയായ നേശമ്മാളിന്റെ…
ഒരു മനുഷ്യൻ എങ്ങനെ ഒക്കെ ആകണം എന്നതിന് പലർക്കും മാതൃകയാണ് തൃശൂറിലേ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. മലയാളികൾക്ക് എന്ത്…
എറണാകുളം : സംസ്ഥാനത്ത് കഴിഞ്ഞ ദിവസവയം മഞ്ഞപ്പിത്തം മൂലം യുവാവ് മരിച്ചു. മലപ്പുറത്ത് ഈ വർഷത്തെ പതിനാലാമത്തെ മരണമാണിത്. വേങ്ങൂരിൽ…
തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപി പ്രവേശനം നടത്തിയ പത്മജ വേണുഗോപാലിനെ ഛത്തീസ്ഗഢ് ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ്…
18 വർഷം മുൻപ് കാണാതായ ഗൃഹനാഥനെ അഞ്ചു മാസം പഴക്കമുള്ള അനാഥമൃതദേഹമായി കണ്ടെത്തി. കാന്തപുരം മുണ്ടോചാലിൽ അബ്ദുൽ സലീമിന്റെ (70)…
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉഷ എന്ന ഹസീന. “നോക്കെത്താദൂരത്ത് കണ്ണും നട്ട്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന…