വിവാഹത്തിന് ആഴ്ചകൾ ബാക്കി നിൽക്കെ സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് മരിച്ചു. 28-കാരനായ ലക്ഷ്മി നാരായണ വിജ്ഞം ആണ് മരിച്ചത്. അടുത്തയാഴ്ച വിവാഹം നടക്കാനിരിക്കെ സ്മൈൽ സർജറിക്കാണ് ഇയാൾ വിധേയനായത്. ഇതിനിടെയാണ് യുവാവിന് മരണം സംഭവിച്ചത്.
ജൂബിലി ഹിൽസിലെ എഫ്.എം.എസ് ഇന്റർ നാഷണൽ ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ. അനസ്തേഷ്യ കൂടിയ അളവിൽ നൽകിയതാണ് മകൻ മരിക്കാൻ കാരണമെന്ന് പിതാവ് രാമലു ആരോപിച്ചത്. ശസ്ത്രക്രിയക്കിടെ മകൻ ബോധരഹിതനായപ്പോൾ തന്നെ ക്ലീനിക്കിലെ ജീവനക്കാർ വിളിച്ചുവരുത്തി.
ഒട്ടും വൈകാതെ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയുടെ കാര്യം മകൻ അറിയിച്ചിരുന്നില്ലെന്ന് പിതാവ് പ്രതികരിച്ചു. മരണത്തിന് ഉത്തരവാദികൾ ഡോക്ടർമാരാണെന്നും മകൻ യാതൊരു മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ആദ്ദേഹം പറയുകയുണ്ടായി
ക്ലിനിക്കിനെതിരെ പരാതി നൽകിയിട്ടുണ്ട്. ആശുപത്രി രേഖകലും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണെന്ന് പോലീസ് പ്രതികരിച്ചു.
ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്.…
കണ്ണൂര്‍: കണ്ണൂർ പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസില്‍ തിങ്കളാഴ്ച വിധി പറയും. തലശ്ശേരി അഡീഷണൽ ജില്ലാ…
കെഎസ്ഇബിക്കെതിരേ രൂക്ഷവിമർശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സോളാര്‍ വച്ചിട്ടും വൈദ്യുതി ബില്‍ തുടര്‍ച്ചയായി വര്‍ധിച്ച് കഴിഞ്ഞ മാസം ബില്‍ത്തുക…
ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ മുടങ്ങി. എയര്‍…
വയനാട് പുൽപ്പള്ളി പാക്കത്തെ സോന എസ്എസ്എൽസി പരീക്ഷയെഴുതിയത് പിതാവിന്റെ മരണമേൽപ്പിച്ച നടുക്കത്തിനിടയിലാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടി സോന…
കൊച്ചി: എറണാകുളം, പാലാരിവട്ടം ചക്കരപറമ്പിൽ വാഹനാപകടത്തിൽ രണ്ടു ബൈക്ക് യാത്രികർ മരിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. മരിച്ചവരെ…