ഭോപ്പാല്‍. കോവിഡ് ബാധിച്ച് മരിച്ച വ്യക്തി രണ്ട് വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി. കമലേഷ് പട്ടീദാര്‍ എന്ന മധ്യപ്രദേശ് സ്വദേശിയാണ് രണ്ട് വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കമലേഷ് പട്ടീദാര്‍ മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചു.
2021-ല്‍ കോവിഡിന്റെ രണ്ടം തരഗത്തിലായിരുന്നും സംഭവം. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഗ്രാമത്തില്‍ മടങ്ങിയെത്തിയ കമലേഷ് ആദ്യം എത്തിയത് ബന്ധുവിന്റെ വീട്ടിലായിരുന്നു. കമലേഷ് ഗുജറാത്തിലായിരുന്ന സമയത്താണ് കോവിഡ് ബാധിച്ചത്. രോഗം ബാധിച്ചതിനെതുടന്ന് ചികിത്സയിലിരിക്കെ മരിച്ചുവെന്നാണ് ബന്ധുക്കളെ ആശുപത്രിയില്‍ നിന്നും അറിയിച്ചത്.
തുടര്‍ന്ന് ബന്ധുക്കള്‍ ഗുജറാത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരക്രിയകള്‍ നടത്തുകയായിരുന്നു. അതേസമയം മടങ്ങിയെത്തിയ കമലേഷ് ഇതുവരെ എന്താണ് സംഭവിച്ചതെന്ന് പറഞ്ഞിട്ടില്ല. തിരിച്ചെത്തിയപ്പോഴാണ് കമലേഷ് ജീവിച്ചിരിക്കുന്ന കാര്യം തങ്ങള്‍ അറിഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു. അതേസമയം പോലീസ് കമലേഷിനെ വിശദമായി ചോദ്യം ചെയ്യും.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…