ചെന്നൈ. എഐഎഡിഎംകെയിലെ അധികാര തര്‍ക്കത്തില്‍ എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി. മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ കോര്‍ഡിനേറ്ററുമായിരുന്ന ഒ പനീര്‍ശെല്‍വത്തെ പുറത്താക്കി പളനിസ്വാമിയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വിധിച്ചു.
എഐഡിഎംകെ ജനറല്‍ കൗണ്‍സില്‍ വീണ്ടും നടത്തുവാനും, പാര്‍ട്ടിയില്‍ തല്‍സ്ഥിതി തുടരുവാനും കോടതി വിധിച്ചു. എഐഡിഎംകെ ജനറല്‍ കൗണ്‍സില്‍ സ്വീകരിച്ച തീരുമാനങ്ങള്‍ റദ്ദാക്കുകയും പാര്‍ട്ടിയില്‍ ജൂണ്‍ 23ന് മുന്‍പുള്ള സ്ഥിതി തുടരണമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
ഹൈക്കോടതി വിധിയോടെ ഒ പനീര്‍ശെല്‍വം പാര്‍ട്ടി കോര്‍ഡിനേറ്ററും എടപ്പാടി പളനിസ്വാമി പാര്‍ട്ടിയുടെ ഡെപ്യൂട്ടി കോര്‍ഡിനേറ്ററുമായി തുടരും. പാര്‍ട്ടി കോര്‍ഡിനേറ്റര്‍ക്കും ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ക്കും മാത്രമാണ് ജനറല്‍ കൗണ്‍സില്‍ വിളിച്ച് ചേര്‍ക്കുവാനുള്ള അനുപതിയെന്നും കോടതി നിരീക്ഷിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…
കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…
റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…
ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…
നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബംഗാളിലെ ബൂത്തുകളിൽ തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…