മൂന്നാര്‍. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ പടയപ്പയെ തുരത്താനുള്ള ശ്രമം തുടരുന്നു. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലുള്ള കൊമ്പനെ മറയൂര്‍ മേഖലയില്‍ എത്തിക്കാനാണ് നീക്കം. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ ആന ജനവാസ മേഖലയില്‍ ഇറങ്ങാതിരിക്കാനുള്ള മുന്‍കരുതലും സ്വീകരിക്കുന്നുണ്ട്.
ഡ്രോണ്‍ ഉപയോഗിച്ച് ആനയെ നിരീക്ഷിച്ച് വാട്‌സ്ആപ്പ് വഴി ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കും. അതേസമയം പടയപ്പയെ മയക്കുവെടിവെച്ച് പിടികൂടേണ്ടെന്ന് വനംവകുപ്പ് തീരുമാനിച്ചു. ഉള്‍ക്കാട്ടിലേക്ക് കൊണ്ടു വിടാന്‍ സാധിക്കുന്ന പ്രദേശത്തെത്തിയാല്‍ തുരത്തനാണ് നീക്കം.
ആന ജനവാസ മേഖലയില്‍ എത്തുന്നതിന് കാരണം തീറ്റയം വെള്ളവം കിട്ടാത്തതാണ്. തീറ്റയും വെള്ളവും ഉള്‍ക്കാട്ടിലെത്തിച്ച് ആന തിരികെ വരുന്നത് ഒഴിവാക്കാനാണ് ശ്രമം നടത്തുന്നത്.
അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്.…
കാസര്‍കോട്: കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണന്‍(71), ഭാര്യ ചിത്രകല (58)…
കനത്ത മഴയ്ക്കിടെ പത്തനംതിട്ടയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ…
ഓസ്ട്രേലിയയിൽ ഹമാസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടത്തിയത് ഒസ്ട്രേലിയൻ പ്രധാനമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു. ഓസ്ട്രേലിയൻ നാഷണൽ പാർട്ടിയും…
തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…
ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…