മകളെ കൊലപ്പെടുത്തി മുട്ടാര്‍ പുഴയില്‍ തള്ളിയ കേസില്‍ അറസ്റ്റിലായ പിതാവ് സനു മോഹനെ 14 ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. കേസില്‍ കുറച്ചു കൂടി തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു. ഫ്‌ളാറ്റിലെ രക്തകറയുടെ പരിശോധന ഫലം ഇതുവരെ കിട്ടിയിട്ടില്ല.
സനൂ മോഹന്‍ തന്നെയാണ് മകളെ കൊന്നതെന്നും മൂന്നാമൊതാരാള്‍ കൃത്യത്തില്‍ ഇല്ലെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
കടബാധ്യത മൂലമുള്ള ടെന്‍ഷനാണ് കൊലപാതകത്തിന് കാരണം. മകളെ തനിച്ചാക്കി പോകാന്‍ തോന്നിയില്ലെന്ന് സനൂ മോഹന്‍ പറഞ്ഞു.
വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് സനു മോഹനെതിരായ ആദ്യ തെളിവ്. ഒരുപാട് സ്ഥലങ്ങള്‍ സഞ്ചരിച്ച ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നിരവധി പേരെ ചോദ്യം ചെയ്തുവെന്നും കമ്മീഷ്ണര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് സംസ്ഥാനങ്ങള്‍ സഞ്ചരിച്ചിട്ടുണ്ട് സനൂ മോഹന്‍.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയുടെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി പ്രീതിക്കെതിരെ പുനഃരന്വേഷണത്തിന് ഉത്തരവ്. അതിജീവിത നല്‍കിയ…
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമാകുന്നു. അധ്യക്ഷ പദവിയില്‍ തിരിച്ചെത്തി കെ സുധാകരൻ. കെപിസിസി പ്രസിഡന്‍റായി നാളെ…
ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ്…
കൊച്ചി : യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. എറണാകുളം വെങ്ങോല സ്വദേശി മനാഫിനെയാണ് അറസ്റ്റ്…
ന്യൂഡൽഹി : തന്റെ ഡാൻസ് ചെയ്യുന്ന എഐ വീഡിയോയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. നിങ്ങളെപ്പോലെ താൻ നൃത്തം ചെയ്യുന്ന…
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീന ഗണേഷ്. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി മികച്ച സ്വഭാവ നടിക്കുള്ള അംഗീകരം നേടിയ…