തിരുവനന്തപുരം. പൊതുമരാമത്ത് കരാറുകള്‍ എടുത്ത് നടത്തുന്നവര്‍ക്ക് കുടിശിക ഇനത്തില്‍ നല്‍കുവാനുള്ളത് 10000 കോടി രൂപ. തിരുവനന്തപുരം ജില്ലയിലെ കരാറുകാര്‍ക്ക് മാത്രം 4227 കോടി രൂപ കുടിശിക ഇനത്തില്‍ നില്‍കുവാനുണ്ട്.
മലപ്പുറം ജില്ലയില്‍ 1181 കോടി രൂപയും, കണ്ണൂര്‍ ജില്ലയില്‍ 924 കോടിരൂപയും, തൃശൂരില്‍ 728 കോടിരൂപയുമാണ് നല്‍കുവാനുള്ളത്. എന്നാല്‍ എത്ര രൂപയാണ് കുടിശിക ഇനത്തില്‍ കരാറുകാര്‍ക്ക് നല്‍കുവാനുള്ളത് എന്ന നിയമസഭയിലെ ചോദ്യത്തിന് മന്ത്രി മുഹമ്മദ് റിയാസ് 1270 കോടി രൂപയാണെന്നാണ് മറുപടി നല്‍കിയത്.
മന്ത്രി നല്‍കിയത് ആറുമാസത്തെ കണക്ക് മാത്രമായിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കാണ് മന്ത്രി പറഞ്ഞത്. വിവരാവകാശ രേഖയിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കരാറുകാരില്‍ ആര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടിവന്നിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
മാളവിക ജയറാമിന്റെ കല്യാണത്തിന് പോകാന്‍ ഒരുങ്ങിയതിന് ശേഷം എടുത്ത ഫോട്ടോ മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ താരപുത്രിയുടെ…
തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ പൂജയ്‌ക്കും നിവേദ്യങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് വിലക്കാന്‍ ദേവസ്വം ബോര്‍ഡ്. അരളിപ്പൂ കടിച്ചതാണ് ഹരിപ്പാട്ട് യുവതിയുടെ മരണകാരണമായതെന്ന…
കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക എന്ന ചക്കിയുടെയും നവനീത് ഗിരീഷിന്റെയും വിവാഹം.…
മലപ്പുറം: മലപ്പുറം താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികലായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം…
വിദേശത്ത് പോകാൻ നിൽക്കവേ വിമാനത്താവളത്തിൽ കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണപ്പെടുകയും ചെയ്ത ഹരിപ്പാട് പള്ളിപ്പാട് സൂര്യയുടെ മരണത്തിൽ…
ഡ്രൈവര്‍ യദുവിനെതിരായി നടി റോഷ്ന ആന്‍ റോയ് രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി ആര്യ രാജേന്ദ്രന്‍. ‘ഞാന്‍ മാത്രമല്ല’ എന്ന ഒറ്റ…