കൊടും ക്രൂരതകൾ തുടർന്ന് ഉത്തരകൊറിയൻ ഭരണകൂടം. ദക്ഷിണ കൊറിയൻ സിനിമ കണ്ട രണ്ടു കുട്ടികളെ വെടിവച്ചു കൊന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 16 , 17 വയസ്സുമാത്രമുള്ള രണ്ടുപേരെയാണ് ഭരണകൂടം വെടിവെച്ചു കൊന്നത് . കൊറിയൻ സിനിമകൾ കാണുന്നതും വിൽക്കുന്നതും രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് , ആ കുറ്റം ആരോപിച്ചാണ് വധിച്ചത് .
ചൈനയുമായി അതിർത്തി പങ്കിടുന്ന ഉത്തരകൊറിയയിലെ റിയാങ്ഗാങ് പ്രവിശ്യയിലെ സ്‌കൂളിലാണ് ഇവർ പഠിച്ചിരുന്നത്. ഒക്ടോബർ അവസാന വാരമാണ് സംഭവം നടക്കുന്നത്. 2020ലാണ് ദക്ഷിണകൊറിയൻ സിനിമകൾക്കും ടിവി ഷോകൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ദക്ഷിണ കൊറിയൻ ഷോകളുടെയും സംഗീതത്തിന്റെയും വർദ്ധിച്ചുവരുന്ന ജനപ്രീതി കാരണമാണ് നിരോധനം.
ഉത്തര കൊറിയയിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. ചൈനയ്ക്ക് സമാനമായ ഒരു അവസ്ഥ തന്നെയാണ് ഉത്തരകൊറിയയിലും.
ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച പ്രതി പിടിയിൽ.നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോർ ഗുപ്തയാണ് അറസ്റ്റിലായത്. ജനങ്ങളിൽ…
തിരുവനന്തപുരം : ബിജെപിയിലേക്ക് ആളൊഴുകുന്നതിൽ എന്തിന് ഇത്ര ടെൻഷൻ എന്ന് നെയ്യാറ്റിൻകരയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ മോഹൻകുമാർ. ഇ.പി യുടെ വീട്ടിലെത്തി…
ന്യൂഡൽഹി: പ്രത്യേക കാഴ്ചപ്പാടുകളില്ലാതെ പരസ്പരം തമ്മിലടിക്കുന്നവരാണ് ഇൻഡ്യ സഖ്യമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പാർട്ടിക്കുള്ളിൽ തന്നെ ചേരി…
തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ കൂട്ടഅവധി എടുത്ത സംഭവത്തിൽ 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024…
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ…
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി റോഡിൽ കാണിച്ച ഷോയെത്തുടർന്ന് ബഹിരാകാശത്ത് നില്ക്കുന്ന ആര്യാ രാജേന്ദ്രനെ താഴെയിറക്കാം അല്ലെങ്കിൽ എങ്ങനെയെങ്കിലും ഈ…