കൊൽക്കത്ത : ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് 86 ലക്ഷം രൂപയുടെ സ്വർണ്ണവും 6 ലക്ഷം രൂപയുടെ ബംഗ്ലാദേശ് ടാക്കയും പിടികൂടി അതിർത്തി രക്ഷാ സേന. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിന്നുമാണ് ഇവ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
പിടികൂടിയ സ്വർണ്ണത്തിന് 1390 ഗ്രാം ഭാരമുണ്ട്. 86,04,100 രൂപ വില വരും. കള്ളക്കടത്തുക്കാരെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയാണ്. പിടിച്ചെടുത്ത സാധനങ്ങൾ തുടർ നിയമനടപടികൾക്കായി നാദിയയിലെ ബാൻപൂരിലുള്ള കസ്റ്റംസ് ഓഫീസിന് കൈമാറി എന്ന് അതിർത്തി രക്ഷാ സേന ഉദ്യോഗസ്ഥർ അറിയിച്ചു. കള്ളപ്പണക്കാർ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തുകയായിരുന്ന സ്വർണ്ണവും ടാക്കയുമാണ് പിടികൂടിയത്.
ന്യൂജേഴ്‌സി : ആറ് വയസുകാരന്റെ മരണത്തിൽ പിതാവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വ്യായാമം ആണ് കുഞ്ഞിന്റെ…
കണ്ണൂർ : വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് കണ്ടത്.…
കോഴിക്കോട്: സൂര്യാതപമേറ്റ് കോഴിക്കോട് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു…
സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർക്കാർ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.…
കൊയിലാണ്ടി : ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. എട്ട് പേർക്ക് ഗുരുതരമായി…
മകന്‍ സായ് കൃഷ്ണ പകർത്തിയ നടി നവ്യ നായരുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. നവ്യയുടെയും മകന്റെയും ബാലി യാത്രയിൽ…