മലയാളി സിനിമയിലെ അറിയപ്പെടുന്ന താരമാണ് കെപിഎസ്‌സി ലളിത.10 വയസ്സുള്ളപ്പോള്‍ മുതല്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള താരം ഇപ്പോള്‍ അമ്മ വേഷങ്ങളില്‍ സജീവമാണ്. 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി.
തന്റെ ബാല്യകാല ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ച് ഇപ്പോൾ തുറന്നുപറയുകയാണ് നടി. ഒരിക്കൽ അമ്മ വഴക്കു പറഞ്ഞപ്പോൾ എനിക്ക് വിഷമമായി അമ്മ വിഷമിക്കുന്നതു കണ്ടപ്പോൾ ഞാൻ മരിക്കാൻ തീരുമാനിച്ചു. അച്ഛന്റെ പെയിന്റ് പണിക്ക് ഉപയോഗിക്കുന്ന എന്തോ എടുത്ത് കുടിച്ചു പിന്നീട് ആശുപത്രിയില്‍ ബോധം വന്നപ്പോള്‍ എല്ലാവരും തന്നെ ആശ്വാസിപ്പിക്കുന്നതാണ് ഓർമ്മ.
എന്റേത് വളരെ ചെറിയ വീടായിരുന്നു. ഒരു ഓണ നാളിൽ അച്ഛൻ അയച്ചു തന്ന പൈസക്ക് വാങ്ങിയ സാധനങ്ങളും അനിയനെയും ഏൽപ്പിച്ച് അമ്മ വെള്ളം കോരാൻ പോയി. എന്നാൽ ഞാൻ കുഞ്ഞിനെ നോക്കാതെ പുലി കളി കാണാൻ പോയെന്നും തിരിച്ചെത്തിയപ്പോഴേക്കും സാധനങ്ങളെല്ലാം പട്ടി തിന്നു കളഞ്ഞെന്നും ഭാഗ്യത്തിന് കുഞ്ഞിനെ ഒന്നും ചെയ്തില്ലെന്നും കെപിഎസി ലളിത പറയുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…
കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…
റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…
ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…
നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബംഗാളിലെ ബൂത്തുകളിൽ തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…