തൃശൂര്‍. പാലിയേക്കരയില്‍ ടോള്‍ പിരിവ് നടത്തുന്ന ഗുരുവായൂര്‍ ഇന്‍ഫ്രസ്ട്രകചര്‍ എന്നി കമ്പനിയെ അറ്റകുറ്റപ്പണികളില്‍ നിന്ന് വിലക്കി ദേശീയപാത അതോറിറ്റി. ദേശീയപാതിയില്‍ തട്ടിക്കൂട്ട് പണികള്‍ നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ദേശീയ പാതകളില്‍ ഉന്നതനിലവാരത്തിലുള്ള ടാറിങ് നടത്തുവാനുള്ള നടപടികള്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. ചാലക്കുടി അടിപ്പാത നിര്‍മ്മാണം, സര്‍വ്വീസ് റോഡ് നിര്‍മ്മാണം, റോഡ് അറ്റകുറ്റപ്പണി എന്നിവ മറ്റൊരു കമ്പനിയെ ഏല്‍പ്പിക്കും. ഇതിന് ആവശ്യമായി വരുന്ന തുകയും 25 ശതമാനം പിഴയും ഗരുവായൂര്‍ ഇന്‍ഫ്രാസ്ട്രകചര്‍ കമ്പനിയില്‍ നിന്നും ഈടാക്കും.
ദേശീയപാതിയില്‍ മണ്ണൂത്തി മുതല് ഇടപ്പള്ളി വരെ 17 ഇടങ്ങളില്‍ വലിയ കുഴികള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഈ മാസം 20തോടെ പുതിയ കമ്പനി അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്ന് ദേശീയപാത പ്രൊജക്റ്റ് മാനേജര്‍ അറിയിച്ചു.
പാലക്കാട്: കളിക്കുന്നതിനിടെ എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരൻ മരിച്ചു. എളനാട് സ്വദേശി എൽദോസ്-ആഷ്‌ലി ദമ്പതികളുടെ മകൻ ഏദനാണ്…
ബേഡഡുക്ക : ജോലി സമ്മർദം താങ്ങാനാകാതെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ. മരിച്ചു. പനത്തടി മാനടുക്കം പാടിയിൽ കെ.…
മേയര്‍-കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രൻ കെ. സച്ചിന്‍ദേവ് എം.എല്‍.എ. ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരേ കന്റോൺമെന്റ്…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…