കൊച്ചി. റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതിന് പകരം പൊതുമരാമത്ത് വകുപ്പില്‍ വായ്ത്താരിയും പിആര്‍ പണിയുമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റോഡിലെ അറ്റകുറ്റപ്പണികള്‍ മണ്‍സൂണിന് മുമ്പേ തീര്‍ക്കാത്തതാണ് പ്രധാന കാരണമെന്ന് വിഡി സതീശന്‍ പറയുന്നു.
പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. നേരത്തെ എന്‍എച്ച് 88 റോഡിലെ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ എടുത്ത് നടത്തിയിട്ടുണ്ട്. ദേശീയ പാതയുടെ കാര്യത്തില്‍ വകുപ്പിന് ഇടപെടുവാന്‍ സാധിക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നും വിഡി സതീശന്‍ പറയുന്നു.
ദേശീയ പാതയിലെ കുഴികള്‍ അടച്ചില്ലെങ്കില്‍ കളക്ടര്‍ ടോള്‍ പിരിവ് നിര്‍ത്തലാക്കുവാന്‍ ഉത്തരവിടണം. കേരളത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.
നിർണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം യോഗത്തിൽ ചർച്ചയാകും. പാർട്ടിയെ പ്രതിരോധത്തിലാക്കിയ…
കൊല്ലത്ത് ബാർ സ്ഥാപിക്കാൻ ക്ഷേത്രം പൊളിച്ച് മാറ്റി എന്ന് വിശ്വാസികളും നാട്ടുകാരും. കൊല്ലത്തേ ഒരു പ്രമുഖ സ്റ്റാർ ഹോട്ടൽ സ്ഥാപിക്കാൻ…
തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് സുരേഷ് ഗോപി. തൃശൂരിന്റെ മനസുനിറഞ്ഞ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നാണ് സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ…
കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…
തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…
തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…