ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നില്ല. ഉന്നതതല ചര്‍ച്ചകള്‍ നടക്കുമ്പോഴും ഗല്‍വാനില്‍ ചൈനയുടെ പ്രകോപനം തുടരുകയാണ്. സംഘര്‍ഷങ്ങള്‍ക്ക് കാരണം ഇന്ത്യ ആണെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം. ഗല്‍വാന്‍ താഴ്വര ചൈനയുടേത് ആണെന്ന അവകാശവാദത്തില്‍ അവര്‍ ഉറച്ച് നില്‍ക്കുകയാണ്. ഇന്ത്യയുടെ ചൈനീസ് നീക്കം യാതൊരു തരത്തിലും ഫലം കാണില്ലെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താന്‍ സൈനികരെ പിന്‍വലിക്കാന്‍ ധാരണയായതായി ഇന്ത്യ പറയുമ്പോഴും ഗല്‍വാനില്‍ ചൈന വന്‍തോതില്‍ പടയൊരുക്കം നടത്തുന്നതായാണ് വിവരം. സ്വതന്ത്ര ഏജന്‍സികള്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈന വന്‍തോതില്‍ നിര്‍മാണ് പ്രവര്‍ത്തനങ്ങളും ഇന്ത്യയ്ക്ക് എതിരെയുള്ള പടയൊരുക്കവും തുടരുന്നതായി വ്യക്തമാകുന്നത്. ജൂണ്‍ പതിനഞ്ചിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത ഗല്‍വാനിലെ സൈനിക പോസ്റ്റ് ചൈന പുന:സ്ഥാനപിച്ചതായും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ സൃഷ്ടിക്കാനാണ്…
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ…
കോഴിക്കോട് : പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.…
ദില്ലി: പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെ മറുപടിയുമായി റോബർട്ട് വദ്ര. അമേഠിയിൽ തനിക്കു വേണ്ടി…
തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്.…
പയ്യന്നൂർ∙ കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെ(36)യാണ് മരിച്ചനിലയില്‍ കണ്ടത്.…