തകർത്ത ക്ഷേത്രങ്ങൾ എല്ലാ പണിയും, അയോധ്യ തുടക്കം, തർക്ക മന്ദിരങ്ങൾ പൊളിക്കും, ശ്രീരാമ സേന മുന്നറിയിപ്പ്

അയോധ്യ തുടക്കം മാത്രമാണ്‌. ഭീകരന്മാർ തകർത്ത എല്ലാ ക്ഷേത്രങ്ങളും അവിടെ തന്നെ പുനർനിർമ്മിക്കും ശ്രീറാം സേന പ്രതികരിക്കുന്നു. വാവര് പള്ളി അയ്യപ്പനെ കാണാൻ വരുന്ന ഭക്തരുടെ പണമാണ് എടുക്കുന്നത്. ഈ പണം എല്ലാം അവർ എങ്ങോട്ട് കൊണ്ടുപോകുന്നുവെന്ന് ആദർശ് വേണുഗോപാലൻ ശ്രീറാം സേന കേരള സംഘടനാ സെക്രട്ടറി.

നാം ഇപ്പോൾ കടന്ന് പോകുന്നത് അഭിമാനം ഉള്ള നിമിഷത്തിലൂടെയാണ്. അയോധ്യയിൽ നാളെ പ്രാണ പ്രതിഷ്ഠയാണ്. നാളെ പൂർത്തീകരിക്കുന്നത് ഹിന്ദു വിശ്വാസികളുടെ ചിരകാല സ്വപ്നമാണ്. നാളെ ശ്രീരാമന്റെ പട്ടാഭിഷേകമാണ് നടക്കുന്നത്. സനാധന ധർമ്മത്തെ തകർക്കാർ ശ്രമിക്കുന്നവർക്ക് കൃത്യമായ തിരിച്ചടി ലഭിക്കും എന്നതിന് ഉദാഹരണമാണ് അയോധ്യാ പുരി. ഭ​ഗവാൻ ശ്രീകൃഷ്ണന്റെ മധുരയിലും ഒരു തർക്ക മന്ദിരം നിലനിൽക്കുന്നുണ്ട്.

ചേരമാൻ ജുമ മസ്ജിതും വാവര് പള്ളിയും എല്ലാം ഹന്ദു സംസ്കാരത്തെ തകർത്തു കൊണ്ടാണ് നിലനിന്ന് പോകുന്നത്. ഇസ്ലാമിക തീവ്രവാദികൾ പലതും കൈയടക്കിയതിന്റെ ഫലമായിട്ടാണ് ഇന്ന് കാണുന്ന നിരവധി മുസ്ലീം പള്ളികൾ ഉണ്ടായത്. എല്ലാവരെയും ചേർത്ത് നിർത്തിയാണ് മുന്നോട്ട് പോകുന്നത്. ഒപ്പം നിൽക്കുവനാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നതെങ്കിൽ നിങ്ങളെയും ചേർത്തുകൊണ്ട്. എതിർക്കാനാണ് തീരുമാനം എങ്കിൽ ചവിട്ടി മെതിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് ആദർശ് വേണു ​ഗോപാലൻ.

തർക്ക മന്ദിരങ്ങൾ എവിടെയായാലും പൊളിക്കപ്പെടുക തന്നെ ചെയ്യണം. അധികം വൈകാതെ തന്നെ അത് മധുരയിൽ കാണാൻ സാധിക്കും. കേരളത്തിൽ ഇത്തരത്തിലുള്ള തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കാൻ പാടില്ലെന്നും ആദർശ് വേണു​ഗോപാലൻ പറഞ്ഞു.