ഹമാസിന്റെ ലക്ഷ്യത്തിൽ ഇന്ത്യയും- മോദിയുടെ ഒരു ലോകം ഒരു ജനത പദ്ധതി തകർക്കാനും ആലോചന, നിർണ്ണായക മുന്നറിയിപ്പ് നല്കി ബൈ‍ഡൻ

ഹമാസിന്റെ ലക്ഷ്യം ഹിന്ദുക്കളും ഇന്ത്യയും ഇന്ത്യയുടെ മിഡിലീസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴിയും. ഇന്ത്യക്ക് നിർണ്ണായകമായ മുന്നറിയിപ്പ് നല്കി അമേരിക്ക പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പുരോഗതിയാണ്. ഈ ഇടനാഴി കടന്നു പോകുന്നത് ഇസ്രായേൽ വഴിയാണ്‌. നരേന്ദ്ര മോദിയുടെ ഒരു ലോകം ഒരു ജനത എന്ന നയത്തിന്റെ ഭാഗമായി ജി 20 ഉച്ചകോടിയിലാണ്‌ വമ്പൻ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്ന് തുടങ്ങി ഗൾഫ് രാജ്യങ്ങൾ വഴി ഇസ്രായേലിലേക്ക് യൂറോപ്പിലൂടെ ബ്രിട്ടനിൽ അവസാനിക്കുന്ന ലോകത്തേ ഏറ്റവും വലിയ ട്രെയിൻ സർവീസാണ്‌ ഇപ്പോൾ ഹമാസ് ലക്ഷ്യം വയ്ക്കുന്നത്.

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വന്നാൽ ഹിന്ദുക്കളും മുസ്ളീം രാജ്യങ്ങളും തമ്മിൽ അകലം കുറയും, അവർ ഒന്നായി സഹകരിച്ച് നീങ്ങും. ഇസ്രായേലും മുസ്ളീം രാജ്യങ്ങളുമായുള്ള എല്ലാ പിണക്കവും തീരും. ഇതോടെ അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള എല്ലാ പിണക്കവും തീർന്ന് സമാധാനത്തിൽ ഒന്നിക്കും. എന്നാൽ ഇങ്ങിനെ വന്നാൽ ഹമാസ്, ഹിസ്ബുള്ള, ഐ എസ്, അൽ ക്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുടെ പ്രാധാന്യം മുസ്ളീം മതത്തിൽ ഇല്ലാതാകും. നരേന്ദ്ര മോദിയും ഇന്ത്യയും ഉയർത്തുന്ന വസുദൈവക കുടുംബവും വിശ്വ പൗരന്മാരും, ഒരു ലോകം ഒരു ജനത എന്നൊക്കെ ഇസ്ളാം വിരുദ്ധം എന്നും ഹമാസ് വിശ്വസിക്കുന്നതായി യു എസ് ഏജൻസികൾ പുറത്ത് വിട്ടു കഴിഞ്ഞു. ഇന്ത്യയും ജി 20യും ഉയർത്തിയ ഈ ആശയം ലോകത്ത് ഇസ്ളാമിക സാമ്രാജ്യം സ്ഥാപിക്കുന്നതിനെതിരാകും. ഹമാസ്, ഐ എസ്, താലിബാൻ തുടങ്ങിയ എല്ലാ മുസ്ളീം ഭീകര സംഘടനകളും പ്രവർത്തിക്കുന്നത് ലോകത്ത് ഇസ്ളാമിക രാജ്യങ്ങൾ മാത്രം സ്ഥാപിക്കാനാണ്‌. 2040ഓടെ ലോക രാജ്യങ്ങൾ മുഴുവൻ ഇസ്ളാമിക് സ്റ്റേറ്റ് ആക്കി മാറ്റുക.

എന്നാൽ അർബ് രാജ്യങ്ങളും ഇന്ത്യയും യൂറോപ്പും ഇസ്രായേലും ബന്ധിപ്പിച്ചുള്ള റെയിൽ വേ ട്രാക്കും, ട്രെയിനും വന്നാൽ പിന്നെ എല്ലാ മതവും ഒന്നായി കൈ കൊടുക്കും. സഹകരണം വർദ്ധിക്കും. അങ്ങിനെ വന്നാൽ ഇസ്ളാം ഭീകരന്മാരുടെ പ്രഖ്യാപിത നീക്കങ്ങൾക്ക് തടസമാകും എന്നും അമേരിക്കൻ ഏജൻസികൾ കരുതുന്നു

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പുരോഗതിയാണ് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് കാരണമെന്ന് ബൈഡൻ വെട്ടി തുറന്ന് പറഞ്ഞു. ബൈഡൻ പറയുന്നത് ഇങ്ങിനെ..നോക്കുക..പതിറ്റാണ്ടുകളായി ശത്രുതയിൽ ആയിരുന്ന അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിൽ സൗഹൃദമായി. സൗദിയും ഇസ്രായേലും തമ്മിലുള്ള സമാധാന കരാർ ചർച്ച അവസാന ഘട്ടത്തിൽ ഒപ്പിടാൻ ആയപ്പോഴാണ്‌ ഹമാസ് ആക്രമണം. അപ്പോൾ തന്നെ കാര്യങ്ങൾ വ്യക്തം.

ലോകത്ത് ഭീകരത പടർത്തി മറ്റ് മതങ്ങളെ ഇല്ലാതാക്കാനും മറ്റുമാണ്‌ ഭീകര യുദ്ധങ്ങൾ. ഇത് തന്നെയാണ്‌ ഹമാസിന്റെ ലക്ഷ്യം

ചൈനയുടെ സിൽക്ക് റോഡിനെ തകർക്കുന്ന ഈ മാഹാ പദ്ധതിയിൽ കൈകോർക്കുന്നത് ഇന്ത്യ സൗദി, യു എ ഇ, അമേരിക്ക, ബ്രിട്ടൻ, കുവൈറ്റ് രാജ്യങ്ങൾ. ഇന്ത്യയിൽ നിന്ന് ട്രെയിൻ കയറിയാൽ മിഡിലീസ്റ്റിലെ രാജ്യങ്ങളിലെത്താം. യൂറോപ്പിലും യു കെയിലും എത്താം. തുടക്കം ഇന്ത്യയിൽ നിന്നും. ട്രെയിൽ അവസാന സ്റ്റോപ്പ് ബ്രിട്ടനിൽ. ചുരുങ്ങിയത് 10 രാജ്യങ്ങളിലൂടെ എങ്കിലും ഈ ട്രെയിൻ സർവീസ് കടന്ന് പോകുമ്പോൾ ലോകത്തേ ഏറ്റവും വലിയ സാമ്പത്തിക ഇടനാഴിയും, ചരക്ക് നീക്കവും ആയി ഇത് മാറും…ഈ പദ്ധതിയാണിപ്പോൾ ഹമാസും ഇസ്ളാമിക ഭീകര സംഘടനകളും തുരങ്കം വയ്ക്കുന്നു എന്ന് അമേരിക്ക പറയുന്നത്.

അറബ് രാജ്യങ്ങൾ ഒരു ലോകം ഒരു ജനത എന്ന ആശയത്തിലേക്ക് വരുന്നതിനെ തടയുകയാണ്‌ ഭീകരന്മാർ. ഇസ്ളാമിനെ എന്നും വിഭജിച്ച് നിർത്തുന്ന മറ്റ് മതക്കാരോടുള്ള കാഫിർ നയത്തിനു ഹമാസ് മുൻ തൂക്കം നല്കുന്നു.ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ കീഴിലുള്ള തുറമുഖങ്ങൾ 9 എണ്ണമാണ്‌. അതായത് 9 അന്തർദേശീയ തുറമുഖങ്ങളിൽ ആഗോള റെയിൽ പാത മുത്തമിട്ട് കടന്ന് പോകും. ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് കപ്പൽ മാർഗം ചരക്ക് എത്തിക്കുകയും അവിടെ നിന്ന് ചരക്ക് എത്തുക സിരായേലിലെ ഹൈഫ തുറമുഖത്ത് ആണ്‌.

ഇസ്രായേൽ ടച്ച് ചെയ്താണ്‌ ഗൾഫിൽ നിന്നും യൂറോപ്പിലേക്ക് ഈ പാത നീങ്ങുന്നത്. ഇത് ചെറിയ രാജ്യമായ ഇസ്രായേലിന്റെ കുതിച്ച് ചാട്ടത്തിനു വഴി ഒരുക്കും എന്നും ഹമാസിനറിയാം.യുണൈറ്റഡ് സ്‌റ്റേറ്റ്‌സും മേഖലയിലുടനീളമുള്ള ഞങ്ങളുടെ പങ്കാളികളും മിഡിൽ ഈസ്റ്റിന് മികച്ച ഭാവി കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുന്നു എന്നതും ഹമാസിനെ ഭറ്റ്യപ്പെടുത്തുന്നു എന്നും യു എസ് കരുതുന്നു