സ്പീക്കർ ശ്രീരാമകൃഷ്ണൻ ജീവനൊടുക്കാൻ ശ്രമിച്ചു, ഉറക്ക ഗുളിക കഴിച്ചു

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. അസുഖമുള്ളതിനാൽ ഹാജരാകില്ലെന്നാണ് കസ്റ്റംസിന് നൽകിയിരിക്കുന്ന വിശദീകരണം. സ്പീക്കർ ശ്രീരമ കൃഷ്ണൻ ജീവനൊടുക്കാൻ ശ്രമിച്ചു എന്ന പ്രധാനപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വപ്നയുമായുള്ള ബന്ധം മൂലം സ്പീകർ ശ്രീരാമകൃഷ്ണന്റെ വീട്ടിൽ കലഹം ഉണ്ടായി എന്നും പിന്നീട് ഇത് സ്പീകറേയും ഭാര്യയേയും തമ്മിൽ മാനസീകമായും മറ്റും വഴക്കിലേക്ക് എത്തിച്ചു എന്നും മാധ്യമ പ്രവർത്തകൻ ക്രൈം നന്ദകുമാർ പറയുന്നു. തുടർന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ ജീവനൊടുക്കാൻ ശ്രമിച്ചു എന്ന വിവരം സോഷ്യൽ മീഡിയയിൽ വൈറലായി.

നന്ദകുമാറിന്റെ വാക്കുകളിങ്ങനെ, കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനു മൂന്നാം തവണയാണ്‌ സ്പീക്കർ ചെല്ലാതിരിക്കുന്നത്. അമിതമായി ഉറക്ക ഗുളികകൾ സ്പീക്കർ ശ്രീരാമകൃഷ്ണൻ കഴിക്കുകയായിരുന്നു. കസ്റ്റംസിനെ അഭിമുഖീകരിക്കാൻ ഉള്ള മാനസീക പ്രശ്നം അതു പോലെ വീ​‍ട്ടിൽ ഉള്ള വിഷയങ്ങളും സ്പീക്കർ ശ്രീരാമകൃഷ്ണനെ അലട്ടിയിരുന്നു. ഒരു ഭാര്യക്കും സഹിക്കാൻ ആവാത്ത വിഷയങ്ങളാണ്‌ വരുന്നത്.ഈ വിവരങ്ങൾ തനിക്ക് ലഭിച്ചത് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ സുഹൃത്തുക്കൾ വഴിയാണ്‌.

ഇതുവരെ സ്പീക്കർ വീട്ടിൽ പറഞ്ഞത് പ്രചരിക്കുന്നത് എല്ലാം കള്ളം ആനെന്നാണ്‌ ചെന്നിത്തലയും കെ സുരേന്ദ്രനും പറയുന്നത് എല്ലാം കള്ളമാണ്‌ എന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീട്ടുകാരും ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ സ്പീക്കർ ശ്രീരാമകൃഷ്ണൻ തകർന്ന് പോവുകയായിരുന്നു. എന്നാൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഭാര്യ പാർട്ടി തലത്തിൽ പലരോടും അന്വേഷിച്ചപ്പോൾ വിവരം സത്യം എന്ന് ബോധ്യപ്പെടുകയായിരുന്നു. ഇതോടെ ആണ്‌ വിഷയമായത്. സ്പീക്കർ ശ്രീരാമകൃഷ്ണൻ എറണാകുളത്തേ സ്റ്റാർ ഹോട്ടലിൽ സ്വപ്നയുമായി കഴിഞ്ഞു എന്നും 21 തവണ വിദേശത്ത് സ്വപ്നയുമായി പോയി. 21 തവണയും സ്വപ്നയുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ കഴിഞ്ഞു എന്നും ഒന്നിച്ചു എന്നും ഉള്ള വാർത്ത വീട്ടിൽ അറിഞ്ഞു. ഇതാണ്‌ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഭാര്യക്ക് ലഭിച്ചത്. ഇതോടെ ഭാര്യയും മക്കളും സ്പീക്കർ ശ്രീരാമകൃഷ്ണനോട് കാര്യങ്ങൾ ചോദിക്കുകയായിരുന്നു.