എന്നെ എന്ത് പേര് വിളിച്ചാലും എനിക്കൊരു കോപ്പുമില്ല.. ജോമോള്‍ ജോസഫിന് മറുപടിയുമായി ദിയ സന

കഴിഞ്ഞ ദിവസം മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ് ബിഗ്‌ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സനയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. വെമ്പായം ഷിജിനയെന്ന നിന്റെ പേര് നിനക്ക് നാണക്കേടായതുകൊണ്ട് പേര് മാറ്റി ദിയ സനയായി നടക്കുന്നതുപോലെയല്ല മറ്റുള്ളവര്. സ്വന്തം പേരിലും അഡ്ഡ്രസ്സിലും പറയാന്‍ കൊള്ളാവുന്ന ജോലിയെടുത്ത് തന്നെയാ വെമ്പായം ഷിജിനേ ഞങ്ങള് ജീവിക്കുന്നത്. നാട്ടുകാരെ ഊമ്പിച്ച് ജീവിക്കാതെ പണിയെടുത്ത് തിന്നെടീ എന്നായിരുന്നു ജോമോള്‍ കുറിച്ചത്. ഇപ്പോള്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ സന.

സ്വന്തം ഭാര്യയെ ആദ്യം ടൂളാക്കി.. അവള്‍ കൂടെ നിന്ന് പഠിച്ചു ഇപ്പൊ എക്‌സ്പീരിയന്‍സ് ആയി ഭാര്യയും കൂടി.. ഇതൊക്കെ അക്കമ്മാരുടെ തമ്മില്‍ അടി ആക്കി അങ്ങനെ കുറെ ഊളകളും.. എന്നെ എന്ത് പേര് വിളിച്ചാലും എനിക്കൊരു കോപ്പുമില്ല.. സേച്ചി പറയ പേരൊക്കെ എന്ത് മം. 10 വര്‍ഷമായി നിരന്തരം സൈബര്‍ സ്‌പൈസുകളില്‍ നേരിടുന്ന വെര്‍ബല്‍ റേപ്പ് വരെ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതികരിക്കുന്ന എന്നോടാണോ.. കഷ്ടം.. എന്റെ ഐഡന്റിറ്റി എവിടേം ഒളിപ്പിച്ചു നടക്കുന്നവളല്ല ഞാന്‍… ഇതൊക്കെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നറിയാം .. എന്നാലും കപട മുഖങ്ങളായ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളെ എല്ലാവരും അറിഞ്ഞിരിക്കണം…- ദിയ സന കുറിച്ചു.

ദിയ സനയുടെ കുറിപ്പ്, അങ്ങനെ നിങ്ങള്‍ക്കൊക്കെ ബോധ്യപ്പെടാന്‍ വേണ്ടി ആദി ഫേമസ്സ് അല്ല ഫാമൗസും തട്ടിപ്പിന്റെ ഭാഗമാണെന്ന് തുറന്ന് പറഞ്ഞ് പോസ്റ്റിട്ടപ്പോ തന്നെ പ്ലാസ്റ്റിക് അണ്ണനും സെച്ചിയും കൂടി എനിക്ക് പേരൊക്കെ മാറ്റി തന്ന് വിഷയത്തെ മാനിപ്പുലെറ്റ് ചെയ്തു തുടങ്ങി. സത്യത്തില്‍ ഇവിടെ ഈ രണ്ട് വ്യക്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് മറ്റുള്ളവര്‍ അറിയുന്നില്ല,. എന്തും ഇവര്‍ക്ക് മാട്ടിമറിക്കാന്‍ പറ്റും എന്ന മുന്‍ധാരണയാണ് ഇവരെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നതും.

കഴപ്പ് തീര്‍ക്കാന്‍ സ്വന്തം ഭാര്യയെ ആദ്യം ടൂളാക്കി.. അവള്‍ കൂടെ നിന്ന് പഠിച്ചു ഇപ്പൊ എക്‌സ്പീരിയന്‍സ് ആയി ഭാര്യയും കൂടി.. ഇതൊക്കെ അക്കമ്മാരുടെ തമ്മില്‍ അടി ആക്കി അങ്ങനെ കുറെ ഊളകളും.. എന്നെ എന്ത് പേര് വിളിച്ചാലും എനിക്കൊരു കോപ്പുമില്ല.. സേച്ചി പറയ പേരൊക്കെ എന്ത് മം. 10 വര്‍ഷമായി നിരന്തരം സൈബര്‍ സ്‌പൈസുകളില്‍ നേരിടുന്ന വെര്‍ബല്‍ റേപ്പ് വരെ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതികരിക്കുന്ന എന്നോടാണോ.. കഷ്ടം.. എന്റെ ഐഡന്റിറ്റി എവിടേം ഒളിപ്പിച്ചു നടക്കുന്നവളല്ല ഞാന്‍… ഇതൊക്കെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നറിയാം .. എന്നാലും കപട മുഖങ്ങളായ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളെ എല്ലാവരും അറിഞ്ഞിരിക്കണം…

പിന്നെ പ്ലാസ്റ്റിക്കിനും ഭാര്യക്കും ഒരുപണിയുമില്ലാത്തോണ്ട് ഫേസ്ബുക്കിലും കുത്തിയിരിക്കാന്‍ പറ്റും… ഭാര്യയുടെ അകൗണ്ട് ഭര്‍ത്താവ് നന്നായി മാനേജ് ചെയ്യുമായിരുന്നു… ചേച്ചിക്കിപ്പോ മാര്‍ക്കറ്റിന്റെ ഭാഗമായ തെറിയും അറിയാം.. പൊളിക്കും എന്ന ധാരണയില്‍ ഫേസ്ബുക്കില്‍ ഇരുന്നാല് മാത്രേ പുതിയ കമന്റ് വരുന്ന ആളുകളെ ഇന്‍ബോക്‌സില്‍ പോയി ഊമ്പി ജീവിക്കാന്‍ പറ്റോളൂ.. നേരില്‍ കണ്ടുപോയാലോ ചാറ്റിപ്പോയാലോ തീര്‍ന്നപ്പീ… ബ്ലാക്‌മൈലിങ്ങാണു പണിയും… അതോണ്ട് 2 പേര് എന്റെ രഹസ്യമറിയാന്‍ ഇതുങ്ങടെ ഒക്കെ ഇന്‍ബോക്‌സില്‍ പോയ പോക്കേ ഓര്മയുള്ളൂ.. അവമാരങ് സെറ്റായി അവസാനം ഇവര്‍ ഭീഷണിയാന്നും പറഞ്ഞ് എന്റെ ഇന്‍ബോക്‌സില്‍ തന്നെ വന്ന് തിരിച് രോധിക്കുന്നുമുണ്ട്…

എന്റെ കാര്യങ്ങള്‍ എല്ലാം ഞാന്‍ തന്നെ തുറന്ന് പറയുന്ന പ്ലാറ്റഫോംമാണിത്.. കൂടുതലെന്തെങ്കിലും അറിയണമെങ്കില്‍ എന്റെ ഇന്‍ബോക്‌സില്‍ വരണം. അപ്പൊ സമയം പോലെ ഞാന്‍ മറുപടി തരാം.. അല്ലാതെ ഇങ്ങനെ ചെന്ന് കേറിക്കൊടുത്തു വാങ്ങിച്ചു കൂട്ടുന്ന നാറ്റം ക്ലിയര്‍ ചെയ്യാന്‍ എനിക്ക് പറ്റൂല. എന്ത് ചെയ്യാനാ മക്കളെ പുരോഗമന ഇടമെന്നു പറഞ്ഞ് കുറെ കണ്ണന കു @?#& ഇറങ്ങിയിട്ടുണ്ട്… സൂക്ഷിക്കണം