ഹിന്ദു സ്ത്രീകളേ കൂടെ കിടത്തി ലൈംഗീകതക്ക് ക്ഷണിച്ച തരികിട സാബു ജിഹാദി- ഹിന്ദു ഹെല്പ് ലൈൻ ആഞ്ഞടിക്കുന്നു

തരികിട സാബുവിനേ ജിഹാദിയായി പ്രഖ്യാപിച്ച് ഹിന്ദു ഹെല്പ് ലൈൻ. സാബു ഒളിവിലാണ്‌. പിടികൂടി കൊടുക്കുന്നവർക്കോ…വിവരം കൈമാറുന്നവർക്കോ വേണ്ട സഹായം നല്കുമെന്നും ഹിന്ദു ഹെല്പ് ലൈൻ. സാബിവിനെതിരേ പ്രതികരിക്കുന്ന എല്ലാവർക്കും നിയമ സഹായം നല്കും എന്നും പ്രഖ്യാപിച്ചു.ഐ.എസ് ക്യാമ്പുകളിൽ ഭീകരർ നടത്തുന്ന അതേ ലൈംഗീക വികാരമായിരുന്നു തരികിട സാബു നടത്തിയത് എന്നും ആരോപണം.

യഥാർഥത്തിൽ ഇപ്പോൾ സാബുവിനെതിരായ പ്രതിഷേധം ഏക പക്ഷീയമാണ്‌. അയാളേ എല്ലാവരും കൈവിട്ടു. സി.പി.എം അനുഭാവി ആണെങ്കിലും ഏറ്റുമുട്ടിയത് ബി.ജെ.പി വനിതാ നേതാവിനോട് ആയിട്ടും പാർട്ടി തിരിഞ്ഞു നോക്കുന്നില്ല. സി.പി.എം പറയുന്നു..സാബു പുകഞ്ഞ കൊള്ളി..പുറത്ത്. സാബു ഉപയോഗിച്ച പദങ്ങളും ലൈംഗീക ആഗ്രഹങ്ങളും ആണ്‌ സാബുവിന്‌ പാരയായത്. തരികിട സാബു സഹായിക്കാൻ ആരും വരാത്ത അവസ്ഥ ഉണ്ടാക്കി പണി എരന്നു വാങ്ങുകയായിരുന്നു.

സാബിവിനേ എവിടെ കണ്ടാലും ജനകീയ വിചാരണയായിരിക്കുമെന്നും എന്നിട്ടേ പോലീസിനു വിട്ടു കൊടുക്കൂ എന്നും ഹിന്ദു ഹെല്പ് ലൈൻ പ്രവർത്തകർ പറയുന്നു. ‘ഹിന്ദു സ്ത്രികളെ നാലാം ഭാര്യയായി കൂടെ കിടക്കാന്‍ ക്ഷണിച്ച സാബു അബ്ദുള്‍ സമദിനെ എവിടെ കണ്ടാലും പ്രതിഷേധിക്കുക. ഈ പിതൃശൂന്യനെ എവിടെ കണ്ടാലും പ്രതിഷേധിക്കുന്നവര്‍ക്ക് പൊലീസ് കേസുള്‍പ്പടെയുള്ള കാര്യങ്ങളില്‍ നിന്നും നിയമസഹായം നല്‍കും, ഹിന്ദുക്കള്‍ അനാഥരല്ല എന്നാണ് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം.

ചിരിക്കുന്ന കമ്മികളോട് ഒരു കാര്യമേ പറയാനുള്ളൂ. അവരുടെ വീട്ടിൽഅമ്മയും പെങ്ങളും ഉണ്ടാവില്ല. അവർ ചിരിക്കട്ടെയെന്നായിരുന്നു ലസിത വ്യക്തമാക്കിയത്. സാബുവിനെ ജിഹാദിയാക്കിയതിലൂടെ ഇനി പ്രതിഷേധം കനക്കും. എന്തായാലും ചാനലിൽ ഇനി പണിയില്ല എന്നും സിനിമയുടെ പടി കയറ്റില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. സാബു ഇപ്പോൾ ഒളിവിൽ കഴിയുകയാണ്‌.

ഇത്ര ഭീകരമായ പ്രയോഗം സാബു ഇതാദ്യമല്ല നടത്തുന്നത്. മുമ്പും നിരവധി അശ്ളീല പ്രയോഗം നടത്തി വിവാദം ഉണ്ടാ​‍ീയിരുന്നു. കലാഭവൻ മണി മരിച്ചതിനു തലേന്ന് സാബു പാടിയിൽ പോയി മദ്യപിച്ചിരുന്നു. അന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകൾ ഉണ്ടായിരുന്നു. എല്ലാം പിന്നീട് ഒതുങ്ങി. മാത്രമല്ല തരികിട സാബു കലാഭവൻ മണിയുടെ കുടുംബത്തേ സ്വയം രക്ഷപെടലിനായി ഏറെ തെറിയും പറഞ്ഞു. മണിയുടെ സഹോദരൻ രാമ കൃഷ്ണനേ ക്രൂരമായി വേട്റ്റയാടുകയും അപമാനിക്കുകയും ചെയ്തിരുന്നു.